സഞ്ജു സാംസണെ ട്രേഡ് ഓപ്‌ഷനിലൂടെ സ്വന്തമാക്കാനുള്ള നീക്കം ശക്തമാണെങ്കിലും മറ്റൊരു താരത്തെ കൂടി സ്വന്തമാക്കാൻ സിഎസ്കെ ശക്തമായ ശ്രമം നടത്തുന്നുണ്ട്.
റൊണാൾഡോയുടെ വാക്കുകൾ കേവലം പ്രവചനങ്ങളായിരുന്നില്ല, മറിച്ച് സൗദി ഫുട്ബോളിന്റെ ഭാവിയിലേക്കുള്ള കൃത്യമായ ഉൾക്കാഴ്ചയായിരുന്നു. അദ്ദേഹത്തെ അന്ന് പരിഹസിച്ചവർക്ക് ഇത് കൃത്യമായ മറുപടിയാണ്.
നിലവിൽ, ഒരു ഐഎസ്എൽ ടീമിന് ഐഎസ്എൽ സ്‌ക്വാഡിൽ ആകെ 6 വിദേശികളെ മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളു. എന്നാൽ, ഈ പുതിയ നിയമം വരുന്നതോടെ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള മികച്ച പ്രതിഭകളെ വിദേശ ക്വാട്ടയിൽ ഉൾപ്പെടുത്താതെ ആഭ്യന്തര സൈനിംഗുകളായി
ചില താരങ്ങൾ അങ്ങനെയാണ്. വളരെ കുറച്ച് മത്സരങ്ങൾ കൊണ്ട് അവർ ആരാധകരുടെ ഹൃദയം കീഴടക്കും. അത്തരത്തിൽ വളരെ കുറച്ച് മത്സരം മാത്രം കളിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ പ്രിയങ്കരനായ ഒരു താരമുണ്ട്.
സഞ്ജുവിനെപ്പോലെ ഒരു പ്രമുഖ താരത്തെ ലേലത്തിൽ സ്വന്തമാക്കാൻ വലിയ തുക മുടക്കേണ്ടി വരും, ഇത് CSK-യുടെ ലേല ബജറ്റിനെ കാര്യമായി ബാധിച്ചേക്കാം. കൂടാതെ സഞ്ജുവിനായി മറ്റു ടീമുകളും ശക്തമായ നീക്കങ്ങൾ നടത്തുന്നുണ്ട്. ഇതും സിഎസ്കെയ്ക്ക് തിരിച്ചടിയാണ്. എന്നാൽ സഞ്ജുവിനെ ലഭിക്കാതെ വരികയാണ്
ധോണി വ്യക്തിപരമായ സ്വാർത്ഥതയ്ക്കായാണ് തന്റെ വിളിപ്പേര് ട്രേഡ് മാർക്ക് ചെയ്തത് എന്നാണ് പലരുടെയും വിമർശനം. എന്നാൽ തന്റെ വിളിപ്പേര് ട്രേഡ് മാർക്ക് ചെയ്തതോടെ ധോണി ലക്ഷ്യമിടുന്നത് പ്രധാനമായും 3 കാര്യങ്ങളാണ്.. അവ എന്തൊക്കയാണെന്ന് പരിശോധിക്കാം..
ശക്തമായ ആഭ്യന്തര ലീഗുകളും, മികച്ച അന്താരാഷ്ട്ര പ്രകടനങ്ങളും കാഴ്ചവെക്കുന്ന ചില ടീമുകൾക്ക് ഈ വർഷം നടക്കുന്ന ഐസിസി വാർഷിക സമ്മേളനത്തിൽ ഫുൾ മെമ്പർ അംഗീകാരം ലഭിച്ചേക്കാൻ സാധ്യതകളുണ്ട്. പ്രധാനമായും 3 രാജ്യങ്ങൾക്കാണ് ഇത്തവണ ഫുൾ മെമ്പർ അംഗീകാരം ലഭിക്കാനുള്ള സാധ്യതയുള്ളത്. ഏതൊക്കെയാണ്
2025-26 സീസൺ മുന്നോടിയായിയുള്ള ഒരുക്കങ്ങളിലാണ് ഗോകുലം കേരള എഫ്സി. കഴിഞ്ഞ സീസണിൽ കൈയെതാ ദൂരത് നഷ്ടമായ കിരീടം ഈ സീസണിൽ സ്വന്തമാക്കാനുള്ള ശ്രമങ്ങളിലാണ് ടീം മാനേജ്‍മെന്റ്. ഇപ്പോളിത സ്‌ക്വാഡ് ശക്തമാക്കുന്നതിന്റെ ഭാഗമായി മോഹൻ ബഗാന്റെ ഭാവി വാഗ്ദാനമായ ലീമാപോക്പം സിബാജിത് സിംഗിനെ സ്വന്തമാക്കിയിരിക്കുകയാണ് ഗോകുലം കേരള
അമിത ജോലി ഭാരം ഒഴിവാക്കാനായി ബുംറയെ പരമ്പരയിലെ 3 മത്സരങ്ങളിൽ മാത്രമേ കളിപ്പിക്കുകയുള്ളു എന്ന് ഗംഭീർ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഒന്നിടവിട്ട മത്സരങ്ങളിൽ ബുംറയെ കളിപ്പിക്കാനാണ് ഗംഭീറിന്റെ നീക്കം. ആദ്യ മത്സരത്തിൽ കളിച്ചതിനാൽ രണ്ടാം ടെസ്റ്റിൽ ബുംറ ഉണ്ടാവില്ല. എന്നാൽ ബുംറയ്ക്ക് പകരം
ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരം പരാജയപ്പെട്ടതോടെ ടീം ഇന്ത്യയ്ക്ക് രണ്ടാം ടെസ്റ്റ് ഏറെ നിർണായകമാണ്. ജൂലായ് രണ്ടിന് എഡ്ജ്ബസ്റ്റണിൽ ആണ് രണ്ടാം ടെസ്റ്റ്. നിർണായകമായ രണ്ടാം ടെസ്റ്റിന് ഇറങ്ങുമ്പോൾ ഇന്ത്യൻ ഇലവനിൽ 3 മാറ്റങ്ങളുണ്ടാവുമെന്നാണ് റിപ്പോർട്ട്. ആരൊക്കെയായിരിക്കും രണ്ടാം ടെസ്റ്റിൽ പുറത്തിരിക്കുക?









