പിച്ചിൽ പേസിന് പിന്തുണയുണ്ടെന്ന് മനസിലാക്കിയ അയ്യർ യുസ്‌വേന്ദ്ര ചഹലിന് പോലും കൂടുതൽ ഓവറുകൾ കൊടുത്തിരുന്നില്ല. മറുഭാഗത്ത് ഋതുരാജ് ആവട്ടെ പിച്ച് ഏതായാലും തന്റെ സ്ഥിരം ബൗളർമാരെ ഉപയോഗിച്ച് കൊണ്ടേയിരിക്കുന്നു.
ഹർദിക് മികച്ച പ്രകടനം നടത്തുമ്പോൾ സഹതാരങ്ങളുടെ പിന്തുണ അദ്ദേഹത്തിന് ലഭിക്കാതെ പോവുന്നതാണ് മുംബൈയുടെ പരാജയങ്ങൾക്ക് കാരണം.
ഒരു വിക്കറ്റ് കീപ്പറുടെ നിരീക്ഷണപാടവം അടങ്ങിയ ജിതേഷിന്റെ നിലപാടിന് ശിരസില്‍ ചുംബിച്ചാണ് കിംഗ് കോലി നന്ദിയറിയിച്ചത്. കേവലം വിക്കറ്റിന് പിന്നിൽ പന്ത് പിടിക്കുന്ന ഒരാൾ എന്ന നിലയിൽ ടീമിന് ബ്രേക്ക്ത്രൂ നൽകിയ ജിതേഷിന്റെ തീരുമാനം ആർസിബിക്ക് വരും മത്സരങ്ങളിലും ഗുണകരമാണ്.
മുംബൈയുടെ പരാജയത്തിന് കാരണം ഇത്തരത്തിൽ ഹർദിക് സ്വീകരിക്കുന്ന മണ്ടൻ തീരുമാനങ്ങൾ മൂലമാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
നിലവിൽ 13 ടീമുകളുമായി എഎഫ്സിയുടെ റോഡ് മാപ്പിന് സമീപത്താണ് ഐഎസ്എൽ. എന്നാൽ മൊഹമ്മദൻസ് പുറത്താവുകയാണ് എങ്കിൽ ചില ട്വിസ്റ്റുകൾ നടക്കാൻ സാധ്യതയുണ്ട്.
ഐപിഎൽ നിരവധി ക്രിക്കറ്റ് താരങ്ങളുടെ ഉദയം കൂടിയാണ്. ഐപിഎല്ലിലൂടെ നിരവധി മികച്ച താരങ്ങളെ ഇന്ത്യൻ ടീമിന് ലഭിച്ചിട്ടുമുണ്ട്. അത്തരത്തിൽ സീസണിലെ തകർപ്പൻ പ്രകടനം കൊണ്ട് ആരാധക ശ്രദ്ധ നേടുകയും ഇന്ത്യൻ ടീമിലേക്ക് അവസരം നൽകണമെന്നും ആരാധകർ അഭിപ്രായപ്പെടുന്ന ഒരു യുവതാരത്തെ നമ്മുക്ക്
സൂപ്പർ കപ്പിന്റെ ചരിത്രത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇത് വരെ രണ്ടാം റൗണ്ടിലേക്ക് കടന്നിട്ടില്ല. നേരത്തെ ഗ്രൂപ്പ് ഘട്ട രീതിയിലും സൂപ്പർ കപ്പ് നടന്നപ്പോഴും ബ്ലാസ്റ്റേഴ്‌സ് രണ്ടാം റൗണ്ടിന് യോഗ്യത നേടിയിരുന്നില്ല.
പരാഗിൽ നിന്നും സഞ്ജുവിലേക്ക് നായക സ്ഥാനം തിരിച്ചെത്തിയതോടെ ടീമിൽ അദ്ദേഹം ഉണ്ടാക്കിയ രണ്ട് പ്രധാന തീരുമാനങ്ങളും ഏറെ ചർച്ചയാവുകയാണ്. ഈ തീരുമാനം ഇനിയും നടപ്പിലാക്കിയാൽ രാജസ്ഥാൻ ഇനിയും മുന്നേറാൻ സാധിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
പരിക്കുമൂലം ഏറെക്കാലം കളിക്കളത്തിന് പുറത്തായിരുന്ന ബുമ്രയ്ക്ക് ബിസിസിഐയുടെ ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചതോടെ താരം മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ ചേർന്നിരിക്കുകയാണ്. താരം ക്യാമ്പിൽ ചേർന്നതായി മുംബൈ ഇന്ത്യൻസ് തന്നെയാണ് അറിയിച്ചത്.
ഐഎസ്എല്ലിൽ നിന്നും ഒരു ടീം പുറത്തേക്ക് പോകാനുള്ള സാധ്യതകളുണ്ടെന്ന റിപോർട്ടുകൾ കൂടി പുറത്ത് വരികയാണ്.









