ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മികച്ച ടീമിനെ അണിനിരത്തി അടുത്ത സീസണിൽ ക്ലബ്ബിന് ചരിത്രത്തിലെ ആദ്യത്തെ ട്രോഫി സ്വന്തമാക്കാനാണ് ആഗ്രഹിക്കുന്നത്.
ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനാവാൻ ആശാൻ കൊണ്ടുവന്ന സൂപ്പർഹീറോ🔥ഒടുവിൽ ബ്ലാസ്റ്റേഴ്‌സിൽ പരാജയമായി തീർന്നു..
ഇന്ത്യൻ സൂപ്പർ ലീഗിന്റെ കിരീടം സ്വന്തമാക്കുന്ന ആഗ്രഹിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വളരെയധികം പ്രതീക്ഷയോടെ കൊണ്ടുവന്ന സൂപ്പർതാരമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ നിന്നും വളരെയധികം നിരാശയോടെ മടങ്ങുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഒരുങ്ങുമ്പോൾ ക്ലബ്ബിന്റെ ആദ്യ കിരീടമാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമാക്കുന്നത്. സ്ഥിരതയുള്ള മികച്ച ഒരു ടീമായി സീസണിലുടനീളം ഫോം നിലനിർത്തി പോരാടാൻ ബ്ലാസ്റ്റേഴ്സിന് കഴിയുമോയെന്ന് കാത്തിരുന്നു കാണാം.
ചൊവ്വാഴ്ച നടന്ന ഹോങ്കോങ്ങിനെതിരായ എഎഫ്‌സി ഏഷ്യൻ കപ്പ് 2027 യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് ലീഡ് എടുക്കാൻ പറ്റിയ സുവർണ്ണാവസരം നഷ്ടപ്പെടുത്തിതിരിക്കുകയാണ് മലയാളി താരം ആഷിഖ് കുരുണിയൻ. ആദ്യ പകുതിയിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ താരം കൊടുത്ത ഷോട്ട് ലക്ഷ്യം തെറ്റി
ഈ കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിരവധി ശ്രമങ്ങൾ ഈ കോച്ചിനായും ഒപ്പമുള്ള വിദേശ താരങ്ങൾക്കായും നടത്തിയെങ്കിലും ശ്രമങ്ങൾ വിജയം കണ്ടില്ല.
50,000 സീറ്റിങ് കപ്പാസിറ്റിയുള്ള പുതിതായി നിർമ്മിച്ച കാവ്ലൂണിലെ കൈ ടാക് സ്റ്റേഡിയത്തിലാണ് ഇന്ത്യ അവരെ നേരിടുന്നത്.അതിൽ മുഴുവൻ ടിക്കറ്റുകളും വിറ്റിട്ടുണ്ട്.
എന്നാൽ അതിനെയെല്ലാം മാറ്റാനുള്ള നീക്കമാണ് ഇത്.ടീമിന്റെ വളർച്ച ട്രെയിനിങ്,യൂത്ത് ഡെവലപ്മെന്റ് എല്ലാം ഇതിന്റെ ഭാഗമാവും
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് ചരിത്ര നിമിഷത്തിന് സാക്ഷ്യം വഴിക്കാൻ പോവുകയാണ്. ഏറ്റവും പുതിയതായി ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഒരു വിദേശ ക്ലബ്ബുമായി കൈകോർക്കാൻ ഒരുങ്ങുകയാണ്. IFT ന്യൂസ് മീഡിയാണ് ഈയൊരു കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഐ എസ് എലിന്റെ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിനെ വളരെയധികം സഹായിക്കുന്ന സൂപ്പർതാരത്തിന്റെ സൈനിങ് ആണ് കേരള ബ്ലാസ്റ്റേഴ്‌സ് പൂർത്തുയാക്കിയതെന്ന് കരോലിസ് പറഞ്ഞു.
എന്റെ വിരമിക്കലിന് ഒരു ദിവസവും തീരുമാനിച്ചിട്ടില്ല. എനിക്ക് സന്തോഷം തോന്നുന്നു, ആസ്വദിക്കാനും എനിക്ക് ഇഷ്ടപ്പെട്ട ദിവസം വരെ മുന്നോട്ട് പോകാനും ഞാൻ ഇവിടെയുണ്ട്".








