കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി ലെഫ്റ്റ് ബാക്ക് താരം മുഹമ്മദ് സഹീഫിന്റെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപ്പിച് ചെന്നൈന് എഫ്സി. മുഹമ്മദ് സഹീഫ് ബ്ലാസ്റ്റേഴ്‌സ് വിട്ട് ചെന്നൈക്കൊപ്പം ചേർന്നുവെന്ന് അഭ്യൂഹങ്ങൾ നേരത്തെ വന്നിരുന്നെങ്കിലും, ഞായറാഴ്ചയാണ് ചെന്നൈ താരത്തിന്റെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപ്പിച്ചത്. കഴിഞ്ഞ രണ്ട്
വരുന്ന സീസണിലേക്ക് ടീമിന് കരുത്തുപകരാൻ അനുയോജ്യരായ ഏതാനും പ്രമുഖ ഇന്ത്യൻ താരങ്ങളുമായി ക്ലബ്ബ് മാനേജ്‌മെന്റ് ഇതിനോടകം തന്നെ പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു.
ഇരുകൂട്ടരും തമ്മിൽ ചർച്ചകൾ നടന്നിരുന്നെങ്കിലും കൈമാറ്റ തുകയെച്ചൊല്ലിയുള്ള ഭിന്നതകൾ കാരണം കാര്യം തീരുമാനത്തിൽ എത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ തുകയുടെ കാര്യത്തിൽ ഇരുപക്ഷവും ധാരണയിലെത്തിയതായും ഒഫിഷ്യൽ പ്രഖ്യാപനം ഉടനുണ്ടാകുമെന്നുമാണ് അറിയാൻ സാധിക്കുന്നത്.
2026/27 സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും വിടവാങ്ങലുകൾ തുടരുകയാണ്. ഇപ്പോളിത കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്ന യുവ മുന്നേറ്റ താരം ടൈസൺ സിംഗ് ബ്ലാസ്റ്റേഴ്‌സ് വിട്ടിരിക്കുകയാണ്. ഡ്യുറൻഡ് കപ്പിൽ പങ്കെടുക്കാൻ ഒരുങ്ങുന്ന അസം ആസ്ഥാനമാക്കിയുള്ള കർബി ആംഗ്ലോങ് മോർണിംഗ്
അദ്ദേഹം ക്ലബ്ബിൽ തുടരണമെന്ന് ആരാധകരും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഈ തുടർച്ചയ്ക്ക് പിന്നിൽ നിർണ്ണായകമായ ഒരു കണ്ടീഷൻ കൂടിയുണ്ട്.
അടുത്ത സീസണ മുന്നിൽ കണ്ടുള്ള ആദ്യ ട്രാൻസ്ഫർ നീക്കങ്ങൾക്ക് ബ്ലാസ്റ്റേഴ്‌സ് തുടക്കമിട്ടതായാണ് സൂചനകൾ.
അടുത്ത സീസണിൽ ക്ലബ്ബിന്റെ എല്ലാവിധ കായിക തീരുമാനങ്ങളിലും ആധിപത്യം ആവശ്യപ്പെട്ട അദ്ദേഹം, ടീമിലേക്ക് പുതുതായി എത്തിക്കേണ്ട താരങ്ങളുടെ ഒരു ലിസ്റ്റും മാനേജ്‌മെന്റിന് കൈമാറിക്കഴിഞ്ഞു.
ഗാരി ഹൂപ്പർ, വിസെന്റെ ഗോമസ്, അഡ്രിയാൻ ലൂണ തുടങ്ങിയ പ്രമുഖ വിദേശ താരങ്ങളെ ബ്ലാസ്റ്റേഴ്‌സിലേക്ക് കൊണ്ടുവന്നത് അദ്ദേഹമാണ്.
തിങ്കളാഴ്ച ന്യൂഡൽഹിയിൽ കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ വിളിച്ചുചേർത്ത യോഗത്തിൽ, അടുത്ത സീസൺ മുതൽ ഇന്ത്യൻ സൂപ്പർ ലീഗ് നടത്തുന്നതിനുള്ള ക്ലബ്ബ് നേതൃത്വത്തിലുള്ള മാതൃക ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അംഗീകരിച്ചിരിക്കുകയാണ്. നാല് വർഷത്തേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെ ഓരോ ക്ലബ്ബും
ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസണിലെ മോശം പ്രകടനത്തെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് കറ്റാലയെ പുറത്താക്കിയിരിക്കുകയാണ്. ഒട്ടേറെ ദിവസമായി പരിശീലനകനുമായി ബന്ധപ്പെട്ട് അഭ്യൂഹംങ്ങൾ വരാൻ തുടങ്ങിയിരുന്നെങ്കിലും ഇന്ന് ബ്ലാസ്റ്റേഴ്സ് തന്നെ തങ്ങളുടെ സാമൂഹിക മാധ്യമങ്ങൾ വഴി ആരാധകരെ ഇക്കാര്യം









