അടുത്ത സീസൺ മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അതുകൊണ്ട് തന്നെ ഒട്ടേറെ അഭ്യൂഹങ്ങളാണ് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അത്തരമൊരു അഭ്യൂഹമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന് മുംബൈ സിറ്റി എഫ്സിയുടെ സ്പാനിഷ് മധ്യനിര താരം തിരിയെ സ്വന്തമാക്കാൻ താല്പര്യമുണ്ടെന്നത്.
ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൈനിങ് എത്തി മക്കളെ😍🔥 കൂടെ മറ്റൊരു മിഡ്‌നൈറ്റ് പ്രഖ്യാപനവുമായി കൊമ്പന്മാർ..
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും പുതിയ താരങ്ങളെ ടീമിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളുമായി കരാർ അവസാനിച്ച ഇന്ത്യൻ സൂപ്പർതാരത്തിനെ ഫ്രീ ട്രാൻസ്ഫറിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അടുത്ത സീസണിന് മുൻപായി ടീമിലേക്ക് എത്തിക്കുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായി സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ കേരള ബ്ലാസ്റ്റേഴ്സ് പുതിയ മികച്ച താരങ്ങളെ കൊണ്ടുവരുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ.
എതിരാളികളുമായി കരാർ അവസാനിക്കുന്ന സൂപ്പർ താരം ഫ്രീ ട്രാൻസ്ഫറിലൂടെയായിരിക്കും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യിലേക്ക് എത്തുന്നത്. അടുത്ത സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കാൻ ഒരുങ്ങുന്ന മികച്ച ഇന്ത്യൻ സൈനിങ്സിൽ ഒന്നാണിത്.
കഴിഞ്ഞ കുറച്ചു സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്സിന് മാനേജ്മെന്റ് നടത്തുന്ന ട്രാൻസ്ഫർ പദ്ധതികളിലെ പാളിച്ചകൾ ടീമിന്റെ പ്രകടനത്തെയും ഒരു പരിധി വരെ നന്നായി ബാധിക്കുന്നുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഇവാൻ ആശാൻ പറഞ്ഞ വാക്കുകൾ വ്യക്തമാക്കുന്നത് കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ കാര്യങ്ങളേയും ഇത് ബാധിക്കുമെന്നാണ്. പ്രധാനപ്പെട്ട ഈ കാര്യങ്ങളിൽ ബ്ലാസ്റ്റേഴ്സ് കാര്യമായ ഇമ്പ്രൂവ്മെന്റ് കൊണ്ടുവന്നിട്ടില്ലെന്നതും നിരാശ നൽകുന്നതാണ്.
ബ്ലാസ്റ്റേഴ്സിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനമാണ് ലീഗിലെ മികച്ച ഗോളടി മികവുള്ള താരമാക്കിയത്.എന്നാൽ ബെംഗളൂരുവിന് വേണ്ടി രണ്ട് സീസൺ കളിച്ച താ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ആദ്യ സൈനിങ്സിലൊന്നായിരിക്കും ഇത്. ഫ്രീ ട്രാൻസ്ഫറിലൂടെയാണ് ഈ സൂപ്പർതാരത്തിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്.
കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം സമയം ചെലവഴിച്ച സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നങ്ങൾ ഇതായിരുന്നുവെന്നും ഇതിൽ ഇമ്പ്രൂവ്മെന്റ് കൊണ്ടുവരാൻ പോലും ക്ലബിന് കഴിഞ്ഞിട്ടില്ലെന്ന് ഇവാൻ ആശാൻ വെളിപ്പെടുത്തി.







