മലയാളി താരം സഞ്ജു സാംസണ് പത്തിൽ ഒമ്പത് റേറ്റിങ്ങാണ് ഗെയിൽ നൽകിയിരിക്കുന്നത്. സീസണിൽ ആദ്യ മത്സരത്തിൽ തിളങ്ങിയ സഞ്ജുവിന് പിന്നീടുള്ള രണ്ട് മത്സരങ്ങളിലും തിളങ്ങാനായില്ല.. എങ്കിലും സഞ്ജുവിന് മികച്ച പ്രഹരശേഷിയുണ്ടെന്ന് ഗെയ്ൽ വിലയിരുത്തുന്നു.
ചെന്നൈയുടെ നിലവിലെ പ്രധാന പ്രശ്‌നം ബാറ്റിംഗ് തന്നെയാണ്. ടി20യിൽ ഏറെ പ്രധാനപ്പെട്ട പവർ പ്ലേയിൽ പോലും മികച്ച റൺസ് കണ്ടെത്താൻ സിഎസ്കെയ്ക്ക് സാധിക്കുന്നില്ല.
ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് സീസണിലെ നാലാം പോരാട്ടത്തിന് ഇറങ്ങുകയാണ്. നിലവിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ ഒരൊറ്റ വിജയം മാത്രമാണ് ചെന്നൈയുടെ സമ്പാദ്യം. അതിനാൽ നില സുരക്ഷിതമാക്കണമെങ്കിൽ ചെന്നൈയ്ക്ക് ഇന്ന് വിജയം അനിവാര്യമാണ്. നിർണായക മത്സരത്തിന് ഇറങ്ങുമ്പോൾ ചെന്നൈയുടെ സാധ്യത ഇലവൻ
എന്നാൽ സത്യാവസ്ഥ ഇതല്ല. രോഹിത് ശർമ്മക്ക് പരിക്ക് പറ്റിയത്തിനെ തുടർന്നാണ് LSG ക്കെതിരായ മത്സരത്തിൽ കളിക്കാതെയിരുന്നത്.
രണ്ടു പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് രാജസ്ഥാൻ നിലവിലുള്ളത്. ശനിയാഴ്ച പഞ്ചാബ് കിങ്സിനെതിരെയുള്ള മത്സരത്തിലാണ് സഞ്ജുവിന്റെ നായകനായുള്ള മടങ്ങിവരവ്. എന്നാൽ ഈ മടങ്ങിവരവിൽ വലിയൊരു പ്രതിസന്ധി സഞ്ജുവിന് മുന്നിലുണ്ട്.
മുംബൈയുടെ സമീപകാല മോശം പ്രകടനം ആരാധകർക്കിടയിൽ ചർച്ചയാവുമ്പോൾ ഒരു ബിഗ് ഹിറ്ററുടെ അഭാവം കൂടി ആരാധകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ട്രെന്റ് ബോൾട്ട്, ദീപക് ചഹർ എന്നിവരെ ലേലത്തിൽ ടീമിലെത്തിച്ചെങ്കിലും ഇരുവർക്കും ഇത് വരെ ഇമ്പാക്ട് ഉണ്ടാക്കാൻ സാധിച്ചില്ല. പവർ പ്ലേയിൽ വിക്കറ്റുകൾ വീഴ്ത്താൻ സാധിക്കാത്തത് മുംബൈയ്ക്ക് തിരിച്ചടിയാണ്. പവർ പ്ലേയിൽ പന്തെറിയുന്ന ചഹറും ബോൾട്ടും ഇക്കാര്യത്തിൽ നിലവിൽ മോശമാണ്.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസൺ ചെന്നൈ സൂപ്പർ കിങ്‌സിനെ സംബന്ധിച്ച് അത്ര മികച്ചൊരു തുടക്കമല്ല ലഭിച്ചിരിക്കുന്നത്. ആദ്യ മത്സരം ജയിച്ചെങ്കിലും പിന്നീട് രണ്ട് തുടർ തോൽവികളാണ് ടീമിന് ഏറ്റുവാങ്ങേണ്ടി വന്നത്. ഇപ്പോളിത ചെന്നൈ സംബന്ധിച്ചെടുത്തോളം മറ്റൊരു തിരച്ചടി നേരിട്ടിരിക്കുകയാണ്. ലഭിക്കുന്ന
204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനാണ് സാധിച്ചത്. മുംബൈയുടെ പരാജയത്തിന് പിന്നാലെ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഉയർന്നത് മുംബൈ താരത്തിന് തന്നെയാണ്..
കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിനു പിന്നാലെ ടീമിന്റെ ഉടമകളില്‍ ഒരാളായ നിത അംബാനി, രോഹിത് ശര്‍മയുമായി ദീര്‍ഘനേരം ചര്‍ച്ച നടത്തിയിരുന്നു. മോശം ഫോമിലുള്ള രോഹിത് ടീമിന് പുറത്തായേക്കുമെന്ന അഭ്യൂഹങ്ങള്‍ അപ്പോള്‍ മുതല്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്.








