വർഷങ്ങളായി തെലങ്കാന കേന്ദ്രീകരിച്ചുള്ള ഉടമകളുടെ കീഴിലായിരുന്ന ബ്ലാസ്റ്റേഴ്‌സിന്, സ്വന്തം മണ്ണിൽ നിന്നും സംസ്കാരത്തിൽ നിന്നും ഉള്ള ഒരു മലയാളി ഉടമ വേണമെന്നത് ആരാധകരുടെ വലിയൊരു ആഗ്രഹമായിരുന്നു.
വിഷയത്തിൽ ആരാധകരെ ആവേശത്തിലാക്കുന്നതും എന്നാൽ ആശങ്ക ബാക്കി വെക്കുന്നതുമായ ഒരു പുതിയ അപ്‌ഡേറ്റ് കൂടി പുറത്തുവന്നിരിക്കുകയാണ്.
ഒരു കളിക്കാരന് ക്ലബ്ബുമായി കരാറുള്ളപ്പോൾ മറ്റ് ക്ലബ്ബിലേക്ക് പോവുകയാണെങ്കിൽ സ്വാഭാവികമായും വലിയൊരു തുക ട്രാൻസ്ഫർ ഫീയായി ഈടാക്കാൻ ക്ലബ്ബിന് നിയമപരമായ അവകാശമുണ്ട്. എന്നാൽ താരങ്ങളുടെ താല്പര്യം മാത്രം പരിഗണിച്ച് അവരെ വെറുതെ വിട്ടുകൊടുക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ചെയ്തത്.
കരാറിലെ വ്യവസ്ഥകളിൽ ചെറിയ മാറ്റങ്ങൾ വന്നാൽ പോലും കാര്യങ്ങൾ മാറിമറിയാൻ സാധ്യതയുള്ളതിനാൽ കൈമാറ്റം എപ്പോൾ നടക്കുമെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കില്ല.
അങ്ങനെ ഒട്ടേറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ നിക്ഷേപകരെ ലഭിക്കാൻ പോവുകയാണ്. അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ നിക്ഷേപകരുമായി കരാറിലെത്തിയിരിക്കുകയാണ്. 90ndstoppage ചീഫായ ധനഞ്ജയ് കെ ഷേണോയിയാണ് ഈയൊരു കാര്യം റിപ്പോർട്ട് ചെയ്തത്. നിലവിലത്തെ കേരള ബ്ലാസ്റ്റേഴ്‌സ് ഉടമസ്ഥരായ
കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി ലെഫ്റ്റ് ബാക്ക് താരം മുഹമ്മദ് സഹീഫിന്റെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപ്പിച് ചെന്നൈന് എഫ്സി. മുഹമ്മദ് സഹീഫ് ബ്ലാസ്റ്റേഴ്‌സ് വിട്ട് ചെന്നൈക്കൊപ്പം ചേർന്നുവെന്ന് അഭ്യൂഹങ്ങൾ നേരത്തെ വന്നിരുന്നെങ്കിലും, ഞായറാഴ്ചയാണ് ചെന്നൈ താരത്തിന്റെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപ്പിച്ചത്. കഴിഞ്ഞ രണ്ട്
വരുന്ന സീസണിലേക്ക് ടീമിന് കരുത്തുപകരാൻ അനുയോജ്യരായ ഏതാനും പ്രമുഖ ഇന്ത്യൻ താരങ്ങളുമായി ക്ലബ്ബ് മാനേജ്‌മെന്റ് ഇതിനോടകം തന്നെ പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു.
ഇത്രയും കാലം മഞ്ഞപ്പടയുടെ സ്വന്തം കോട്ടയായിരുന്ന ഹോം ഗ്രൗണ്ടിൽ നിന്ന് ക്ലബ്ബ് മാറിയേക്കുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഇരുകൂട്ടരും തമ്മിൽ ചർച്ചകൾ നടന്നിരുന്നെങ്കിലും കൈമാറ്റ തുകയെച്ചൊല്ലിയുള്ള ഭിന്നതകൾ കാരണം കാര്യം തീരുമാനത്തിൽ എത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ തുകയുടെ കാര്യത്തിൽ ഇരുപക്ഷവും ധാരണയിലെത്തിയതായും ഒഫിഷ്യൽ പ്രഖ്യാപനം ഉടനുണ്ടാകുമെന്നുമാണ് അറിയാൻ സാധിക്കുന്നത്.
പുതിയ നിക്ഷേപകരുടെ വരവ് സംബന്ധിച്ച വാർത്തകൾ സജീവമായി നിലനിൽക്കുമ്പോൾ, മറുവശത്ത് ടീമിലെ പ്രധാന താരങ്ങളുടെ കൊഴിഞ്ഞുപോക്ക് തുടർക്കഥയാവുകയാണ്.








