കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിട്ടുകൊണ്ട് ഒഡീഷ്യ എഫ്സിയിലേക്ക് കൂടുമാറിയ സൂപ്പർതാരത്തിനെ ഒഡിഷ ക്ലബ്ബാണ് ഇതിന് വേണ്ടി റെകമെന്റഷൻ നൽകിയത്.
ഇന്ത്യൻ സൂപ്പർ ലീഗിലെ കിരീടം ലക്ഷ്യമാക്കി പോരാടുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക് ഇത്തവണ പ്ലേഓഫ് നഷ്ടമായെങ്കിലും വരുന്ന സീസണിൽ പ്ലേഓഫ് തിരികെ പിടിച്ചു കിരീടത്തിലേക്ക് കുതിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നത്.
ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ സ്വന്തമാക്കുവാൻ നീക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക് വെല്ലുവിളികൾ നൽകുന്നതാണ് എതിരാളികളുടെ ഈ സമീപനം.
വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും സൂപ്പർതാരത്തിനെ സ്വന്തമാക്കുവാൻ മുന്നോട്ട് വന്നിരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന എതിരാളികളാണ്.
ഐ എസ് എൽ 2025-2026 സീസണിന് മുൻപായുള്ള സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പുതിയ താരങ്ങളെ സ്വന്തമാക്കുവാൻ ശ്രമങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി എതിരാളികളുടെ സൂപ്പർതാരത്തിനായി നീക്കങ്ങൾ തുടരുകയാണ്.
ട്രാൻസ്ഫർ മാർക്കറ്റിൽ നിലവിൽ ഒട്ടേറെ ക്ലബ്ബുകളാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിര താരമായ ഹോർമിപ്പാമിനെ സ്വന്തമാക്കാനായി രംഗത്തുള്ളത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മൂന്ന് ക്ലബ്ബുകളാണ് നിലവിൽ താരത്തിനായി രംഗത്തുള്ളത്. മുംബൈ സിറ്റി എഫ്സി, ഈസ്റ്റ് ബംഗാൾ, ബംഗളുരു എഫ്സി എന്നി
നിലവിൽ അടുത്ത സീസൺ മുന്നോടിയായി ഒട്ടുമിക്ക ഐഎസ്എൽ ക്ലബ്ബുകളും ശ്രമിക്കുന്നത് പഞ്ചാബ് എഫ്സിയുടെ നിഖിൽ പ്രഭുവിനെ സ്വന്തമാക്കാനാണ്. നിലവിൽ ഐഎസ്എലിലെ മോസ്റ്റ് വാണ്ടഡ് പ്ലേയർ നിഖിലാണ്. കേരള ബ്ലാസ്റ്റേഴ്‌സും തങ്ങളുടെ മധ്യനിര ശക്തമാക്കാൻ നിഖിൽ പ്രഭുവിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതുമായി
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതിയ പ്രതീക്ഷകളുമായി പുതിയ സീസണിനെ നിലനിൽക്കുവാൻ ട്രാൻസ്ഫർ മാർക്കറ്റിൽ ഉൾപ്പെടെ ശ്രദ്ധ കേന്ദ്രീകരിച്ച് നീക്കങ്ങൾ തുടരുകയാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ വിൻഡോ തുറക്കുന്നതിന് മുൻപായി തങ്ങളുടെ ട്രാൻസ്ഫർ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ബ്ലാസ്റ്റേഴ്സിന് മുൻ നിര ക്ലബുകളുടെ പ്രീമിയർ 1 ക്ലബ് ലൈസൻസ് നഷ്ടമായ എന്ന വാർത്ത വന്നത്.കൊച്ചി സ്റ്റാറ്റീഡിയത്തിന്റ് സുരക്ഷാ കാരണങ്ങൾ കൊണ്ടാണ് ഇത് പിന്തള്ളാൻ കാരണമെന്നും പറയുന്നു







