ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ ഏറ്റവുമധികം തിരച്ചടികൾ നേരിട്ടത് ഗോൾകീപ്പിങ് പൊസിഷനിലാണ്. സീസണിൽ ബ്ലാസ്റ്റേഴ്‌സ് എല്ലാ ഗോൾകീപ്പർമാർക്കും അവസരം നൽകിയിരുന്നെങ്കിലും വേണ്ടത്ര പ്രകടനം ഒരു താരത്തിനും കാഴ്ച്ചവെക്കാൻ സാധിച്ചില്ല. മുൻ വർഷങ്ങളിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ച ഒട്ടേറെ മികച്ച ഗോൾകീപ്പർമാരാണ് ഇപ്പോൾ മറ്റ് ടീമുകളുടെ
ഐ-ലീഗ് ചാമ്പ്യന്മാരായി ഐഎസ്എലിലേക്ക് യോഗ്യത നേടാൻ പറ്റിയ സൂവർണാവസരമാണ് ഗോകുലം കേരള കഴിഞ്ഞ ദിവസം നഷ്ടപ്പെടുത്തിയത്. നിർണായക്കരമായ മത്സരത്തിൽ ഗോകുലം ഡെമ്പോ എഫ്സിയോട് 4-3 സ്കോറിന് തോൽക്കുകയായിരുന്നു. ഇതോടെ ഒട്ടേറെ ആരാധകരുടെ സംശയമായിരുന്നു ഗോകുലം കേരള സൂപ്പർ കപ്പ് കളിക്കുമോ എന്നത്. എന്നാൽ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസണിൽ ഇതുവരെ രോഹിത് ശർമ്മയ്ക്ക് മികച്ച ഫോം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ സീസണിൽ ഇതോടകം നാല് മത്സരങ്ങളിൽ നിന്ന് വെറും 29 റൺസ് നേടാനെ രോഹിതിന് സാധിച്ചിട്ടുള്ളു. നിലവിൽ ആദ്യ ഇലവനിൽ പോലുമില്ലാത്ത താരം ബാറ്റ്
നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനായി ദയനീയ പ്രകടനമാണ് രോഹിത് ശർമ്മ കാഴ്ച്ചവെക്കുന്നത്. ഇതുവരെ താരത്തിന് ഈ സീസണിൽ മികച്ച ഫോം കണ്ടെത്താൻ സാധിച്ചിട്ടില്ല. നാല് കളിയിൽ നിന്ന് വെറും 29 റൺസ് നേടാൻ മാത്രമേ താരത്തിന് സാധിച്ചിട്ടുള്ളു. ഇതേ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025/26 സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ എല്ലാ ഐഎസ്എൽ ക്ലബ്ബുകളും തുടങ്ങി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഒട്ടേറെ ട്രാൻസ്ഫർ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇപ്പോളിത പുറത്ത് വരുന്ന പുതിയ അഭ്യൂഹങ്ങൾ പ്രകാരം മുഹമ്മദന്സ് എസ്.സിയുടെ യുവ റൈറ്റ് ബാക്ക്
ടീമിലെ മുൻനിര ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ ആരോഗ്യവാനാണെന്നും തിങ്കളാഴ്ച റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നടക്കുന്ന മത്സരത്തിന്, ബുംറയെ ലഭ്യമാണെന്നും വ്യക്തമാക്കി.
ഇപ്പോളിത ക്യാപ്റ്റനായുള്ള തന്റെ ആദ്യ മത്സരത്തിൽ തന്നെ, സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന പഞ്ചാബ് കിങ്‌സിനെ തോൽപിച്ചിരിക്കുകയാണ് രാജസ്ഥാൻ.
CSK യുടെ ഈ സീസണിലെ തകർച്ചയുടെ പ്രധാന കാരണം ബാറ്റിംഗ് പോരായിമ തന്നെയാണ്. എടുത്ത് പറയുകയാണേൽ പവർപ്ലേയിലെ മോശം പ്രകടനം.
എന്നാൽ സത്യാവസ്ഥ ഇതല്ല. രോഹിത് ശർമ്മക്ക് പരിക്ക് പറ്റിയത്തിനെ തുടർന്നാണ് LSG ക്കെതിരായ മത്സരത്തിൽ കളിക്കാതെയിരുന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസൺ ചെന്നൈ സൂപ്പർ കിങ്‌സിനെ സംബന്ധിച്ച് അത്ര മികച്ചൊരു തുടക്കമല്ല ലഭിച്ചിരിക്കുന്നത്. ആദ്യ മത്സരം ജയിച്ചെങ്കിലും പിന്നീട് രണ്ട് തുടർ തോൽവികളാണ് ടീമിന് ഏറ്റുവാങ്ങേണ്ടി വന്നത്. ഇപ്പോളിത ചെന്നൈ സംബന്ധിച്ചെടുത്തോളം മറ്റൊരു തിരച്ചടി നേരിട്ടിരിക്കുകയാണ്. ലഭിക്കുന്ന






