രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് മോണ്ടിനെഗ്രെനിയൻ താരം ദുസാൻ ലഗോട്ടറിന്റെ സൈനിങ് പൂർത്തിയാക്കിയത്. ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിദേശ സൈനിങ് കൂടിയായിരുന്നു ലഗോട്ടർ. എന്നാൽ ലഗോട്ടറിൽ കളി തീരില്ലെന്നും അടുത്തൊരു വിദേശ താരം കൂടി ബ്ലാസ്റ്റേഴ്സിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
യൂറോപ്പിലെ വമ്പൻ ട്രാൻസ്ഫറുകളുമായി താരമത്യം ചെയ്യുമ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിലെ ട്രാൻസ്ഫർ തുകകൾ വളരെ കുറഞ്ഞ രീതിയിൽ തോന്നുമെങ്കിലും ഐഎസ്എല്ലിനെ സംബന്ധിച്ചുള്ള നിലവാരത്തിലുള്ള ട്രാൻസ്ഫർ തുകകൾ തന്നെയാണ് ഇവിടെയും കൈമാറ്റം ചെയ്യപ്പെടുന്നത്. കേരളാ ബ്ലാസ്റ്റേഴ്‌സ് പുതുതായി സ്വന്തമാക്കിയ വിദേശ താരത്തിനായും ബ്ലാസ്റ്റേഴ്‌സ്
കേരളാ ബ്ലാസ്റ്റേഴ്‌സ് പുതിയ വിദേശ താരം ദുസാൻ ലഗോറ്ററിന്റെ സൈനിങ് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ഐഎസ്എൽ നിയമപ്രകാരം ഒരു ടീമിന് ആറ് വിദേശ താരങ്ങളെ മാത്രമേ സ്‌ക്വാഡിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളു. അങ്ങനെ വരുമ്പോൾ ലഗോറ്റർ ടീമിലെത്തുമ്പോൾ ഏത് വിദേശ താരത്തെയാണ് ബ്ലാസ്റ്റേഴ്‌സ്
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു വിദേശ സൈനിങ് പൂർത്തിയാക്കിയിരിക്കുകയാണ് മോണ്ടിനെഗ്രെനിയൻ താരം ദുസാൻ ലഗാറ്റോറിന്റെ സൈനിങ്ങാണ് കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്ത ഈ 30 കാരന്റെ പ്രകടനം എങ്ങനെയാണ്? ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷയർപ്പിക്കാൻ
കേരളാ ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ പ്രധാന പ്രശ്നങ്ങളിലൊന്ന് ഗോൾ കീപ്പർ ആന്നെന്ന് ആരാധകർ ഒരേ പോലെ സമ്മതിക്കുന്ന കാര്യമാണ്. സച്ചിൻ നിരന്തരം പിഴുവുകൾആവർത്തിക്കുകയാണ്. മറ്റൊരു ഗോൾ കീപ്പറായ സോം കുമാർ അനുഭവ സാമ്പത്തില്ലായ്മയിലും പിഴവുകൾ വരുത്തിയിരുന്നു. എന്നിട്ടും ടീമിലെ മൂന്നാം ചോയിസ് ഗോൾ
കളിക്കാരൻ എന്ന നിലയിൽ ഫുട്ബോൾ ജീവിതം അവസാനിപ്പിച്ചാൽ പിന്നീട് ഏതെങ്കിലും ക്ലബ്ബിന്റെ ഉടമയാകുമെന്ന് റോണോ ഈയിടെ വ്യക്തമാക്കിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിൻറെ ആ ആഗ്രഹം നടക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. പുറത്ത് വരുന്ന റിപോർട്ടുകൾ അനുസരിച്ച് അദ്ദേഹം നിലവിൽ കളിക്കുന്ന ക്ലബായ
21 വയസ്സിൽ ക്ലബ് ലഭിക്കാത്ത അവസ്ഥ വരിക. ഒരു പ്രൊഫഷണൽ ഫുട്ബോൾ താരത്തെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ സാഹചര്യമാണിത്. അത്തരത്തിലൊരു അവസ്ഥയിലാണ് മുൻ ബ്ലാസ്റ്റേഴ്‌സ് വിദേശ താരം ഇപ്പോൾ കടന്ന് പോകുന്നത്. ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിട്ട നൈജീരിയൻ
എതിരാളികളുടെ ചെറിയൊരു പിഴവുകളോ പ്രതിസന്ധികളോ മുതലെടുത്താൽ മതിയാവും മികച്ചൊരു ടീമിന് വിജയിക്കാൻ. കേരളാ ബ്ലാസ്റ്റേഴ്സിന് എതിരാളികളുടെ പോര്യ്മ മുതലെടുക്കാൻ സാധിക്കുമോ ഇല്ലയോ എന്ന കാര്യം അറിയില്ലെങ്കിലും നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത എതിരാളികളായ നോർത്ത് ഈസ്റ്റിന് മുന്നിൽ ഒരു പ്രശ്‌നം ഉടലെടുത്തിരിക്കുകയാണ്. ഈ
സീസണിൽ കിതച്ച് തുടങ്ങിയ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ കിതപ്പ് ഒരൽപം മാറ്റിയെടുത്തത് താൽകാലിക പരിശീലകനായ തോമസ് ചോഴ്സാണ്. നിലവിൽ കടലാസിൽ ടിജി പുരുഷോത്തമനാണ് ബ്ലാസ്റ്റേഴ്സിന്റെ താൽകാലിക പരിശീലകനെങ്കിലും ടീമിന്റെ ടാക്ടിക്സ് ഒരുക്കുന്നത് തോമസാണ്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായ തോമസ് ചോഴ്സ് ബ്ലാസ്റ്റേഴ്‌സുമായുള്ള കരാറിന്റെ
ടെസ്റ്റ് മത്സരങ്ങളിലെ ഇന്ത്യയുടെ തുടര്‍ച്ചയായ തോല്‍വികളുടെ പശ്ചാത്തലത്തില്‍ രണ്ട് ദിവസങ്ങൾക്ക് മുമ്പ് ബിസിസിഐ മുംബൈയില്‍ അവലോകന യോഗം ചേര്‍ന്നിരിന്നു. ബിസിസിഐ ഭാരവാഹികള്‍, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.