മലബാറിലെ ഫുട്ബോൾ പ്രേമികൾക്ക് വേണ്ടി കൊച്ചിയെ കൂടാതെ മറ്റൊരു ഹോം സ്റ്റേഡിയം കൂടി പരിഗണിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി.
ഇവാൻ വുകമനോവിച് പടിയിറങ്ങിയതിനു ശേഷം ഈ സീസണിൽ പ്ലേ ഓഫ് പോലും കാണാതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്പെയിനിൽ നിന്നുമാണ് പുതിയ പരിശീലകനെ ടീമിൽ എത്തിച്ചത്.
അടുത്ത സീസണിന് മുൻപായി ടീമിൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വിദേശ താരങ്ങൾ ഉൾപ്പെടെയുള്ള ടീമിലുള്ള ചില താരങ്ങളെ ഒഴിവാക്കിയേക്കും. പകരം പുതിയ താരങ്ങളായിരിക്കും ബ്ലാസ്റ്റേഴ്സിൽ എത്തുക.
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് ശേഷം ട്രാൻസ്ഫർ മാർക്കറ്റിൽ പുതിയ പരിശീലകനായി നിരവധി നീക്കങ്ങൾ നടത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അവസാനം സൈൻ ചെയ്തത് സ്പെയിനിൽ നിന്നുമുള്ള പരിശീലകനെയാണ്.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്വന്തമാക്കിയ ഈ വിദേശസൈനിങ്ങിനെ നേരത്തെ ഐ എസ് എലിൽ നിന്നുമുള്ള മറ്റൊരു ക്ലബ്ബ് സ്വന്തമാക്കുവാൻ ട്രാൻസ്ഫർ ശ്രമങ്ങൾ നടത്തിയിരുന്നു.
പുതിയ സൈനിങ്ങുകളെ സ്വന്തമാക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പറയുമ്പോഴും നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലുള്ള താരങ്ങൾ ട്രാൻസ്ഫർ വിൻഡോയിലൂടെ പുറത്തുപോകുമെന്ന് ഉറപ്പാണ്.
മൈകൽ സ്റ്റാറെക്ക് പകരക്കാരനായി പുതിയ പരിശീലകനെ കൊണ്ടുവരാൻ ശ്രമങ്ങൾ നടത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഈ യൂറോപ്യൻ പരിശീലകനെ സ്വന്തമാക്കാനുള്ള ട്രാൻസ്ഫർ നീക്കങ്ങൾ നടത്തിയിരുന്നു.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ ഐ എസ് എൽ ടീമുകളിൽ നിന്നും ഒരു സൈനിങ് പോലും സ്വന്തമാക്കാതെ സീസൺ തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് മികച്ച ഇന്ത്യൻ താരങ്ങളെ ടീമിൽ കൊണ്ടുവരാത്തതിന്റെ പേരിൽ ആരാധകരുടെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ പ്ലേ ഓഫ് പോലും കാണാനാവാതെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മോശം റിസൾട്ടുകളുടെ ഫലത്തിൽ ഐ എസ് എല്ലിൽ നിന്നും പുറത്തായി കഴിഞ്ഞു.
വരുന്ന സൂപ്പർ കപ്പ് ടൂർണമെന്റിനു മുൻപായി പുതിയ പരിശീലകനെ കൊണ്ടുവരണമെന്ന ലക്ഷ്യത്തോടെയാണ് ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ നീക്കങ്ങൾ വേഗത്തിൽ നടന്നത്.






