ഇന്ത്യൻ സൂപ്പർ ലീഗിൽ അടുത്ത സീസൺ മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്സിയുടെ യുവ പ്രതിരോധ
ഫിഫ ക്ലബ് ലോകകപ്പ് അടുത്ത മാസം നടക്കാനിരിക്കെയാണ്. താരത്തെ ഫിഫ ക്ലബ് ലോകകപ്പിൽ കളിക്കുന്ന ഏതെങ്കിലും ഒരു ക്ലബ്ബിലേക്ക് മാറ്റാനുള്ള ശ്രമവും നടക്കുന്നുണ്ട്.
കാര്യങ്ങൾ ഇങ്ങനെയാണ് മുന്നോട്ട് പോകുന്നത് എങ്കിൽ അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സ് കിതയ്ക്കാൻ തന്നെയാണ് സാധ്യത. കൈയ്യക്ഷരം നന്നാവാത്തതിന് പേനയെ കുറ്റം പറയുക എന്ന രീതി പിന്തുടരുന്ന മാനേജ്‌മെന്റ് അടുത്ത സീസണിലും ടീമിന് പിഴച്ചാൽ ആദ്യം പുറത്താക്കുക കറ്റാലയെയായിരിക്കും.
ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ നിര താരങ്ങളിൽ ഒരാളാണ് മുംബൈയുടെ സ്പാനിഷ് താരം തിരി. കഴിഞ്ഞ ആറ് വർഷമായി താരം തുടർച്ചയായി ഐഎസ്എലിൽ കളിക്കുന്നത്. കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് തിരിയെ
കേരള ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച താരമാണ് അഡ്രയൻ ലൂണ. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരവും. ബ്ലാസ്റ്റേഴ്‌സുമായിയുള്ള അദ്ദേഹത്തിന്റെ കരാർ 2027 വരെയുണ്ട്. പക്ഷെ നിലവിൽ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെയാണ്. മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത പുറത്തേക്ക് വിടുന്നത്.
സിക്സ്5സിക്സിനെ കിറ്റ് സ്പോൺസറായി തിരിച്ചു കൊണ്ടുവരാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം സിക്സ്5സിക്സ് അടുത്ത സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കിറ്റ് സ്പോൺസറാക്കുമെന്നാണ്. കഴിഞ്ഞ സീസൺ മുൻപായിരുന്നു സിക്സ്5സിക്സിനെ ഒഴിവാക്കി കേരള ബ്ലാസ്റ്റേഴ്‌സ് റെയൊറിനെ കിറ്റ് സ്പോൺസറാക്കിയത്. എന്നാൽ ആ
ഇപ്പോഴിതാ യുവതാരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ പിശുക്ക് കാരണം നഷ്ടമായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്ന ചില റിപോർട്ടുകൾ കൂടി പുറത്ത് വരികയാണ്.
എന്നാൽ ബ്ലാസ്റ്റേഴ്സ് മാത്രമല്ല, ഈസ്റ്റ് ബംഗാൾ, ഹൈദരാബാദ് എഫ് സി, ഒഡീഷ എഫ് സി എന്നിവരും താരത്തിന്റെ പിന്നാലെയുണ്ട്. അതിനാൽ താരത്തെ സ്വന്തമാക്കുക എന്നത് ബ്ലാസ്റ്റേഴ്സിന് അത്ര എളുപ്പമുള്ള കാര്യമല്ല.
15 കാരനായ താരത്തെ യൂത്ത് അക്കാദമിയിൽ എത്തിക്കാനാണ് ക്ലബ്ബുകളുടെ നീക്കം. ടീനേജ് താരങ്ങളെ യൂത്ത് ടീമിലെത്തിച്ച് അവരെ വളർത്തിയെടുക്കുക എന്ന പ്രക്രിയ യൂറോപ്യൻ ക്ലബ്ബുകളിൽ സർവ സ്വാഭാവികമാണ്.
എന്നാൽ റോണോയ്ക്ക് ഇവിടെ തന്റെ പ്രതിഫലം കുറയ്‌ക്കേണ്ടി വരും. ബാല്യകാല ക്ലബ്ബിനായി റോണോ അതിന് തയാറാവാനും സാധ്യതയുണ്ട്. അതേ സമയം, അൽ- നസ്സ്‌റിൽ പുതിയ കരാർ ഒപ്പ് വെച്ചാൽ ക്ലബ്ബിന്റെ അഞ്ച് ശതമാനം ഓഹരിയാണ് അൽ- നസ്സ്ർ റോണോയ്ക്ക് മുന്നിൽ വെയ്ക്കുന്നത്.








