ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായി ഐഎസ്എൽ ട്രാൻസ്ഫർ മാർക്കറ്റിലെ ആദ്യ വിദേശ സൈനിങ് വരാൻ പോവുകയാണ്. ഈസ്റ്റ് ബംഗാളാണ് ഒരുക്കങ്ങൾ വേഗത്തിൽ തന്നെ നടത്തുന്നത്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈസ്റ്റ് ബംഗാൾ ബ്രസീലിയൻ മധ്യനിര താരം മിഗ്വേൽ ഡമാസ്കീനോയെ
ഏറെ പ്രതിക്ഷകളൊടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ചെന്നൈയിൻ എഫ്സിയിൽ നിന്നും ഇന്ത്യൻ പ്രതിരോധ താരം ബികാശ് യുമ്നംമിനെ സ്വന്തമാക്കിയത്. ഇതുവരെ കളിച്ച മത്സരങ്ങളിൽ ഗംഭീര പ്രകടനം തന്നെയാണ് ബികാശ് കാഴ്ച്ചവെച്ചത്. ഇപ്പോളിത ബികാശ് ചെന്നൈയിൽ നിന്നും ബ്ലാസ്റ്റേഴ്‌സിലേക്ക് വരാനുള്ള
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് ഓരോ ഐഎസ്എൽ ക്ലബ്ബുകളും. അതുകൊണ്ട് തന്നെ ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അത്തരമൊരു അഭ്യൂഹമായിരുന്നു എഫ്സി ഗോവ ഐരിഷ് മധ്യനിര താരം കാൾ മക്ഹ്യൂവിന്റെ കരാർ പുതുക്കാൻ
അടുത്ത സീസണിൽ മികച്ച താരങ്ങളെ ടീമിലെത്തിച്ച് ടീം ശക്തിപ്പെടുത്താനാണ് ക്ലബ്ബിന്റെ ഭാവി. അതിനാൽ വലിയ ഓഫ്ലോഡുകളും ഇനി ബ്ലാസ്റ്റേഴ്സിൽ പ്രതീക്ഷിക്കാം.
കഴിഞ്ഞ മണിക്കൂറുകളിൽ പുറത്ത് വന്ന അഭ്യൂഹങ്ങൾ പ്രകാരം മുംബൈ സിറ്റി എഫ്സിയുടെ റൈറ്റ് വിങറായ ബിപിൻ സിംഗ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് കൂടുമാറുമെന്നായിരുന്നു. എന്നാൽ ഈയൊരു അഭ്യൂഹം തള്ളി കൊണ്ട് മാർക്കസ് രംഗത്ത് വന്നിരുന്നു. ബിപിൻ സിംഗും ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള ട്രാൻസ്ഫർ നടക്കില്ലായെന്നും
കളത്തിലെ മോശം പ്രകടനത്തിന് വിമർശനം കേൾക്കുന്നവരാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്സിൽ കരാറിലിരിക്കെ മറ്റ് ക്ലബ്ബുകൾക്കായി കളിച്ച രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് ആരാധകർ. ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരങ്ങളായ വിബിൻ മോഹൻ, സച്ചിൻ സുരേഷ് എന്നിവർക്കെതിരെയാണ് വിമർശനം. ഇരുവരും ബ്ലാസ്റ്റേഴ്സിന്റെ
2018 മുതൽ മുംബൈയുടെ ഭാഗമായ താരം ഇത് വരെ മുംബൈക്കായി 157 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മുംബൈയ്ക്കൊപ്പം ഐഎസ്എൽ ഷീൽഡ്, ഐഎസ്എൽ കപ്പ്, ഡ്യൂറണ്ട് കപ്പ് എന്നിവ താരം നേടിയിട്ടുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് വമ്പൻ ട്രാൻസ്ഫർ റൂമറുകളാണ് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്. കഴിഞ്ഞ മണിക്കൂറുകളിൽ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പ്രചരിച്ചത്
ലഭ്യമാവുന്ന ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ബ്രസീലിയൻ താരത്തിനായി രണ്ട് ഐഎസ്എൽ ക്ലബ്ബുകൾ കടുത്ത നീക്കങ്ങൾ നടത്തുകയാണെന്നാണ്.
ട്രാൻസ്ഫർ വാർത്തകളെ കുറിച്ചുള്ള റൂമറുകൾ ശക്തമാണ്. റൂമറുകൾക്കിടയിൽ വ്യാജ പ്രചാരണങ്ങളും ശക്തമാണ്. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട ഒരു വ്യാജ പ്രചാരണം കൂടി മറനീക്കി പുറത്ത് വരികയാണ്.







