ബ്ലാസ്റ്റേഴ്‌സിന്റെ യുവ തകർപ്പൻ വിങ്ങറായ കൊറൂ സിംഗിനെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ് ഡാനിഷ് സൂപ്പർലിഗ ക്ലബ്ബായ ബ്രോണ്ട്ബൈ എഫ്സി.
ആദ്യ രണ്ട് മത്സരങ്ങളിലും ദയനീയ പ്രകടനം നടത്തിയ രാജസ്ഥാന് ആരാധകരിൽ വിശ്വാസം കൂട്ടിയുറപ്പിക്കാൻ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. ഇന്നത്തെ മത്സരത്തിൽ പ്രധാനമായും 3 താരങ്ങളുടെ പ്രകടനം റോയൽസിന് നിർണായകമാണ്.
നിലവിൽ അന്തരാഷ്ട്ര ക്രിക്കറ്റിൽ സജീവമായ ഇരുവരും ഇത്തരത്തിൽ മോശം പ്രകടനം നടത്തുമ്പോൾ 43 കാരനായ ധോണി ഭേദപ്പെട്ട പ്രകടനം നടത്തുന്നുവെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.
മുംബൈയുടെ പരാജയം ചർച്ചയാവുന്നതോടെ നായകൻ ഹർദിക് പാണ്ട്യയുടെ മോശം ക്യാപ്റ്റൻസി കൂടി ചർച്ചയാവുകയാണ്. ഒന്നല്ല, ഒന്നിലധികം തിരുമാനങ്ങളാണ് ഹാർദിക്കിന് ഇന്ന് പാളിയത്.
ഹാര്‍ദിക് പാണ്ഡ്യയുടെ നീക്കം വിഘ്‌നേഷിന്റെ ആത്മവിശ്വാസം തകര്‍ക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. സിഎസ്‌കെയ്‌ക്കെതിരേ മൂന്ന് വിക്കറ്റ് നേടിയ വിഘ്‌നേഷ് ഗുജറാത്തിനെതിരേ അവസരം പ്രതീക്ഷിക്കുമെന്നുറപ്പാണ്. ഈ സമയത്താണ് താരത്തെ മുംബൈ തഴയുന്നത്.
ബോര്‍ഡര്‍ - ഗവാസ്കര്‍ ട്രോഫിയ്ക്കിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതേ തുടര്‍ന്ന് ഈ വര്‍ഷം ജനുവരി മുതൽ ബുമ്ര കളിക്കളത്തിന് പുറത്താണ്. പരിക്ക് കാരണം ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്റിലും ബുമ്രയ്ക്ക് കളിക്കാൻ കഴിഞ്ഞിരുന്നില്ല.
ധോണി കുറച്ച് കൂടി നേരത്തെ ഇറങ്ങിയിരുന്നെകിൽ ടീമിന് കൂടുതൽ ഗുണക്കരമായേനെന്ന് ആരാധകർ വിശ്വസിക്കുന്നു.
ഒരൊറ്റ മാച്ചിൽ ഒരാളെ വാനോളം പുകഴ്ത്തുന്ന മലയാളികൾ ഒരൊറ്റ മത്സരത്തിൽ ഒരൽപം റൺസ് വഴങ്ങിയാൽ നിലത്തിടുന്നതും സർവസ്വാഭാവികമാണ്. പിച്ചിന്റെ ഗതി പോലും അറിയാതെയാണ് പലരും ഇത്തരത്തിൽ വിമർശനം നടത്തുന്നത്. അതിനാൽ ഇന്നത്തെ പോരാട്ടം വിഘ്‌നേശിന് നിർണായകമാണ്.
അവസാനമായി ബാംഗ്ലൂർ ചെപ്പോക്കിൽ വിജയിച്ചത് ഉദ്ഘാടന സീസണിലെ ഒരു മത്സരമാണ്. പിന്നീട് അങ്ങോട്ട് ഇതുവരെ RCB ക്ക് ചെപ്പോക്കിൽ ജയിക്കാൻ സാധിച്ചിരുന്നില്ല.
പണ്ടൊക്കെ ധോണി ക്രീസിലെത്തിയാൽ ഭയപ്പെട്ട് തന്ത്രങ്ങൾ മെനയുന്ന എതിർ ടീം നായകരെയാണ് നമ്മൾ കണ്ടത്. എന്നാലിപ്പോൾ ധോണി ബാറ്റ് ചെയ്യുമ്പോൾ ബാറ്റർക്ക് ഷോർട്ട് മിഡും സ്ലിപ്പും ഫീൽഡിങ് സെറ്റ് ചെയ്യാൻ എതിർ നായകൻ രജത് പടിദാർ തീരുമാനിച്ചപ്പോൾ ധോണി സ്വയം ഇല്ലാതാക്കുന്നത്








