ഫിഫ നിയമപ്രകാരം ഒരു താരം ഒരു രാജ്യത്തിന് വേണ്ടി കളിക്കണമെങ്കിൽ നിർബന്ധമായും ആ താരത്തിന് ആ രാജ്യത്തിന്റെ പൗരത്വം ആവശ്യമാണ്. ഇനി ഇരട്ട പൗരത്വമുള്ള താരമാണെങ്കിൽ ആ താരത്തിന് പൗരത്വമുള്ള രാജ്യങ്ങളിൽ ഇഷ്ടമുള്ള രാജ്യത്തിന് വേണ്ടി കളിക്കാം. കളിക്കുന്ന രാജ്യത്തിൽ പൗരത്വം
യൂറോപ്പിലേക്ക് മടങ്ങാനാണ് താരം സാന്റോസുമായി 6 മാസത്തെ കരാർ ഒപ്പ് വെച്ചത് എന്ന റിപ്പോർട്ടുകളും നേരത്തെ ഉണ്ടായിരുന്നു. ഇപ്പോഴിതാ നെയ്മറിന്റെ ആഗ്രഹപ്രകാരം താരത്തെ സ്വന്തമാക്കാൻ ഒരു യൂറോപ്യൻ ക്ലബ് രംഗത്ത് വന്നിരിക്കുകയാണ്.
ആരെ കൊണ്ട് വരും എന്നത് പോലെ ആരൊയൊക്കെ വിൽക്കും എന്ന കാര്യത്തിലും ഒരു വ്യക്തതയുമില്ല. പല മികച്ച താരങ്ങളെയും വിറ്റൊഴിവാക്കിയ ബ്ലാസ്റ്റേഴ്സിന്റെ ചരിത്രം ആരാധകർക്ക് ആശങ്ക നൽകുന്നുണ്ട്.
2024 ലാണ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും താരം അത്ലറ്റികോ മാഡ്രിഡിലെത്തുന്നത്. 2030 വരെ നീളുന്ന കരാറിലാണ് താരം മാഡ്രിഡിലെത്തിയത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വമ്പൻ തുക മുടക്കി ജർമൻ താരം ലിറോയ് സനെയെ അവർ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എമി മാർട്ടിൻസിനെ സ്വന്തമാക്കാൻ അവർ നീക്കങ്ങൾ ഊർജിതമാക്കുന്നത്.
ഐപിഎൽ ഫ്രാഞ്ചൈസികൾ കൂടുമാറ്റ ചർച്ചകൾ നടത്തുക അടുത്ത സീസൺ ആരംഭിക്കുന്നതിന് രണ്ടോ മൂന്നോ മാസങ്ങൾക്ക് മുമ്പ് മാത്രമാണ്. കാരണം ആ സമയത്ത് ഒരു താരത്തിന്റെ പ്രകടനം,വാല്യൂ എന്നിവ കണക്കാക്കിയാണ് ചർച്ചകൾ നടത്തുക.
ബഹിഷ്കരണ സ്വരം മുഴക്കിയ ആരാധകരെ തിരിച്ചെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിൽ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. അതിനായി മികച്ച താരങ്ങളും ബ്ലാസ്റ്റേഴ്സിന് വേണം.
ലിവർപൂളിന്റെ കൊളംബിയൻ വിങ്ങർ ലൂയിസ് ഡയസിനെ സ്വന്തമാക്കാൻ അൽ- നസ്ർ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഈ നീക്കങ്ങൾ പിന്നീട് മുന്നോട്ട് പോയില്ല.
ട്രാൻസ്ഫർ വിപണിയിൽ ഇത് വരെ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും ചില മികച്ച ബാക്ക്റൂം സ്റ്റാഫുകൾ ക്ലബ് അടുത്ത സീസണിലേക്കായി ക്ലബിനോടപ്പം ചേർത്തിട്ടുണ്ട്. ഇതിനിടയിൽ അസ്വാഭാവികമായ ചില സംഭവ വികാസം കൂടി ബ്ലാസ്റ്റേഴ്സിൽ നടന്നിരിക്കുകയാണ്.
മിഖായേൽ സ്റ്റഹ്രയുടെ പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവന്ന പുതിയ പരിശീലകനാണ് ഡേവിഡ് കാറ്റല. കാറ്റലയ്ക്കൊപ്പം ബ്ലാസ്റ്റേഴ്‌സിൽ ട്രെങ്തനിങ് & കണ്ടീഷനിംഗ് കോച്ചായി റാഫ മോണ്ടിനെഗ്രയെയും മാനേജ്‍മെന്റ് സ്വന്തമാക്കിയിരുന്നു. എന്നാൽ ഇപ്പോളിത റാഫ മോണ്ടിനെഗ്രെ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടിരിക്കുകയാണ്. റാഫ തന്റെ സാമൂഹിക








