ഋതുരാജ് ഗെയ്ക്‌വാദിന് പകരം നായക സ്ഥാനം ഏറ്റെടുത്ത എംഎസ് ധോണിയും പരിക്കിന്റെ പിടിയിലാണ്. ഇതിനെ സാധുകരിക്കുന്ന ഒരു വീഡിയോ കൂടി പുറത്ത് വന്നിരിക്കുകയാണ്.
അങ്ങനെ തുടർച്ചയായ തോൽവികൾക്ക് വിരാമം നൽകി കൊണ്ട് ചെന്നൈ സൂപ്പർ കിങ്‌സ് വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. തിങ്കളാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ ലക്ക്നൗ സൂപ്പർ ജെയ്ന്റ്സിനെ അഞ്ച് വിക്കെറ്റിന് തോൽപ്പിക്കുകയായിരുന്നു. CSK യ്ക്ക് വിജയിക്കാൻ സാധിച്ചത് മികച്ച ബൗളിംഗ് പ്രകടനം കാരണമാണ്. ബാറ്റിംഗിൽ
ലക്നൗ ഉടമ സഞ്ജീവ് ഗോയെങ്കയും ധോണിയും തമ്മിൽ പ്രത്യക്ഷത്തിൽ പ്രശ്ങ്ങളൊന്നുമില്ല. എന്നാൽ ധോണി ആരാധകരെ സംബന്ധിച്ച് ഗോയെങ്ക അത്ര പ്രിയങ്കരനല്ല.
ധോണി നായകനായ ആദ്യ മത്സരത്തിൽ അൻഷുൽ കംബോജ് സിഎസ്കെയ്ക്കായി അരങ്ങേറ്റം നടത്തിയിരിക്കുന്നു. രണ്ടാമത്തെ മത്സരത്തിൽ ഷെയ്ഖ് റഷീദും സിഎസ്കെയ്ക്കായി അരങ്ങേറ്റം നടത്തി.
ചെന്നൈ സൂപ്പർ കിങ്‌സ് സീസണിൽ എത്ര മാത്രം മോശം ഫോമിലാണ് കടന്ന് പോകുന്നത് എന്ന് മനസിലാക്കാൻ ഇതിലും വലിയ കണക്കുകൾ ആവശ്യമില്ല.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടുള്ള ദയനീയ തോൽവിയോടെ ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങൾക്കെതിരെയും മാനേജ്‍മെന്റിനെതിരെയും രൂക്ഷമായ വിമർശനമാണ് സാമൂഹിക മാധ്യമങ്ങളിൽ വരുന്നത്. ബാറ്റിംഗിലെ പോരായിമയാണ് CSK യ്ക്ക് തിരച്ചടിയാക്കുന്നത്. ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് CSK അടുപ്പിച്ച് അഞ്ച് മത്സരങ്ങൾ തോൽക്കുന്നത്. നിലവിൽ CSK ഈ
ചെന്നൈ സൂപ്പർ കിംഗ്സിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ തോൽവിയാണ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ഏറ്റുവാങ്ങിയിരിക്കുന്നത്. 59 ബോൾ ബാക്കി നിൽക്കെയാണ് CSK KKRനോട് തോറ്റത്. ബാറ്റിംഗ് തകർച്ചയിൽ CSKയ്ക്ക് നേടാൻ കഴിഞ്ഞത് വെറും 103 റൺസുകൾ മാത്രമാണ്. CSKയുടെ
ഋതുരാജ് നേരത്തെയും ധോണിയെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്തിരുന്നില്ല. ഫോളോ ചെയ്തുവെങ്കിലും മാത്രമേ അൺഫോളോ ചെയ്യാനും സാധിക്കുകയുള്ളു.
ഋതുരാജ് ബൗളർമാരെ ഉപയോഗിക്കുന്ന രീതിയിലും ഫീൽഡ് സെറ്റപ്പിലും ആരാധകർക്ക് വിയോജിപ്പുണ്ട്. അതിനാൽ പരിക്ക് മാറി അദ്ദേഹം അടുത്ത സീസണിൽ തിരിച്ചെത്തിയാൽ നായക സ്ഥാനം നൽകേണ്ടതില്ല എന്ന അഭിപ്രായം ആരാധകർ ഉയർത്തുന്നത്.
ഋതുവിന് പകരം നായകനെ തീരുമാനിച്ചെങ്കിലും അദ്ദേഹത്തിന് പകരം ഒരു ബാറ്ററെ സിഎസ്കെ തീരുമാനിച്ചിട്ടില്ല. ലഭ്യമാവുന്ന റിപോർട്ടുകൾ അനുസരിച്ച് മുംബൈയുടെ വണ്ടർ കിഡ് ഋതുരാജിന് പകരം സിഎസ്കെയിലെത്തുമെന്നാണ്.








