കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടുള്ള ദയനീയ തോൽവിയോടെ ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങൾക്കെതിരെയും മാനേജ്‍മെന്റിനെതിരെയും രൂക്ഷമായ വിമർശനമാണ് സാമൂഹിക മാധ്യമങ്ങളിൽ വരുന്നത്. ബാറ്റിംഗിലെ പോരായിമയാണ് CSK യ്ക്ക് തിരച്ചടിയാക്കുന്നത്. ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് CSK അടുപ്പിച്ച് അഞ്ച് മത്സരങ്ങൾ തോൽക്കുന്നത്. നിലവിൽ CSK ഈ
ചെന്നൈ സൂപ്പർ കിംഗ്സിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ തോൽവിയാണ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ഏറ്റുവാങ്ങിയിരിക്കുന്നത്. 59 ബോൾ ബാക്കി നിൽക്കെയാണ് CSK KKRനോട് തോറ്റത്. ബാറ്റിംഗ് തകർച്ചയിൽ CSKയ്ക്ക് നേടാൻ കഴിഞ്ഞത് വെറും 103 റൺസുകൾ മാത്രമാണ്. CSKയുടെ
ഋതുരാജ് നേരത്തെയും ധോണിയെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്തിരുന്നില്ല. ഫോളോ ചെയ്തുവെങ്കിലും മാത്രമേ അൺഫോളോ ചെയ്യാനും സാധിക്കുകയുള്ളു.
ഋതുരാജ് ബൗളർമാരെ ഉപയോഗിക്കുന്ന രീതിയിലും ഫീൽഡ് സെറ്റപ്പിലും ആരാധകർക്ക് വിയോജിപ്പുണ്ട്. അതിനാൽ പരിക്ക് മാറി അദ്ദേഹം അടുത്ത സീസണിൽ തിരിച്ചെത്തിയാൽ നായക സ്ഥാനം നൽകേണ്ടതില്ല എന്ന അഭിപ്രായം ആരാധകർ ഉയർത്തുന്നത്.
ഋതുവിന് പകരം നായകനെ തീരുമാനിച്ചെങ്കിലും അദ്ദേഹത്തിന് പകരം ഒരു ബാറ്ററെ സിഎസ്കെ തീരുമാനിച്ചിട്ടില്ല. ലഭ്യമാവുന്ന റിപോർട്ടുകൾ അനുസരിച്ച് മുംബൈയുടെ വണ്ടർ കിഡ് ഋതുരാജിന് പകരം സിഎസ്കെയിലെത്തുമെന്നാണ്.
നിലവിലെ പ്രകടനം അനുസരിച്ച് പ്രധാനമായും 3 ടീമുകളാണ് ഇപ്പോൾ പുറത്താവലിന്റെ വക്കിലുള്ളത്. ആ 3 ടീമുകളെ പരിചയപ്പെടാം…
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18ആം സീസണിൽ ഇതുവരെ ചെന്നൈ സൂപ്പർ കിങ്‌സിന് മികച്ചൊരു ഫോം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതോടകം ടീം അഞ്ചിൽ നാല് മത്സരങ്ങളും തോറ്റ് കഴിഞ്ഞു. ചൊവ്വാഴ്ച നടന്ന പഞ്ചാബുമായുള്ള മത്സരം 18 റൺസിനാണ് CSK തോറ്റത്. CSK യുടെ
ഇന്ത്യൻ പ്രീമിയർ ലീഗിലെ 2025 സീസണിലെ മോശം ഫോം ഇപ്പോഴും തുടരുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. ചൊവ്വാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ CSK പഞ്ചാബിനോട് തോറ്റിരിക്കുകയാണ്. വിജയലക്ഷ്യം 220 റൺസ് ഉണ്ടായിരുനെകിലും CSK യ്ക്ക് എളുപ്പത്തിൽ വിജയിക്കാൻ സാധിക്കുന്ന മറ്റൊരു മത്സരം
പിച്ചിൽ പേസിന് പിന്തുണയുണ്ടെന്ന് മനസിലാക്കിയ അയ്യർ യുസ്‌വേന്ദ്ര ചഹലിന് പോലും കൂടുതൽ ഓവറുകൾ കൊടുത്തിരുന്നില്ല. മറുഭാഗത്ത് ഋതുരാജ് ആവട്ടെ പിച്ച് ഏതായാലും തന്റെ സ്ഥിരം ബൗളർമാരെ ഉപയോഗിച്ച് കൊണ്ടേയിരിക്കുന്നു.
CSK യുടെ ഈ സീസണിലെ തകർച്ചയുടെ പ്രധാന കാരണം ബാറ്റിംഗ് പോരായിമ തന്നെയാണ്. എടുത്ത് പറയുകയാണേൽ പവർപ്ലേയിലെ മോശം പ്രകടനം.







