ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഏപ്രില്‍ 24നാണ് രാജസ്ഥാന്‍റെ അടുത്ത മത്സരം.ആര്‍സിബിക്കെതിരായ മത്സരത്തിനായി ടീം അംഗങ്ങള്‍ ബെംഗളൂരുവിലേക്ക് തിരിച്ചെങ്കിലും സഞ്ജു സാംസൺ ജയ്പൂരില്‍ തുടരുമെന്ന് ടീം വൃത്തങ്ങൾ വ്യക്തമാക്കി.
ബ്രയൻ ലാറ, യുവരാജ് സിങ്..ക്രിക്കറ്റ് ലോകത്തെ രണ്ട് ഇതിഹാസങ്ങളാണ് ഇരുവരും. ഇരുവരെ പോലെ ഇനി താരങ്ങൾ ഉണ്ടാവുമോ എന്ന കാര്യം സംശയമാണ്. എന്നാൽ ലാറയുടെയും യൂവിയുടെയും സമ്മിശ്രരൂപമായി ഒരു താരം ഇന്ത്യയിൽ വളർന്ന് വരുന്നതായി അഭിപ്രായപ്പെടുകയാണ് പരിശീലകൻ മനീഷ് ഓജ. ഐപിഎല്ലിൽ
രാജസ്ഥാന്റെ പരാജയകാരണം ഇവർ രണ്ട് പേർ മാത്രമല്ല, രാഹുൽ ദ്രാവിഡിന്റെ തെറ്റായ നയങ്ങൾ ഇതിനോക്കെയും കാരണമാണ്. കൂടാതെ ലേലത്തിലും റിറ്റൻഷനിലും ടീം പിഴവുകളാണ് ഇന്ന് റോയൽസ് അനുഭവിച്ച് കൊണ്ടിരിക്കുന്നത്.
ബിസിസിഐയുടെ കേന്ദ്ര കരാറിലുള്ള താരമായതിനാൽ താരത്തിന്റെ ഫിറ്റ്നസ്സിൽ ബിസിസിഐയ്ക്കും ഇടപെടാൻ സാധിക്കും.
രാജസ്ഥാന്റെ പ്രശ്നങ്ങൾ ഇത് കൊണ്ടൊന്നും അവസാനിക്കുന്നില്ലെന്നും യഥാർത്ഥ പ്രശ്‌നം ഇനി വരാനിരിക്കുന്നതാണെന്നുമാണ് ക്രിക്കറ്റ് നിരീക്ഷർ അഭിപ്രായപ്പെടുന്നത്.
റെഗുലർ മത്സരത്തിൽ രാജസ്ഥാന് അനുകൂലമായിരുന്നു കാര്യങ്ങൾ.. എന്നാൽ തന്റെ അവസാന സ്പെൽ എറിയാനെത്തിയ മിച്ചൽ സ്റ്റാർക്കിന്റെ മികവിന് മുന്നിൽ രാജസ്ഥാൻ കീഴടങ്ങുകയായിരുന്നു.
രാജസ്ഥാൻ റോയൽസിന് തിരച്ചടിയായി സഞ്ജു സാംസൺ വീണ്ടുൻ പരിക്കേറ്റിരിക്കുകയാണ്. ബുധനാഴ്ച നടന്ന ഡൽഹിക്കെതിരായ മത്സരത്തിനിടയിലാണ് സഞ്ജു സാംസൺന്റെ ഇടുപ്പിന് പരിക്കേറ്റത്. ഇതേ തുടർന്ന് സഞ്ജു റിട്ടേര്‍ഡ് ഹര്‍ട്ടായി ക്രീസില്‍ നിന്ന് മടങ്ങിയിരുന്നു. 19 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ
സൂപ്പർ ഓവറിൽ തോൽക്കാൻ കാരണം രാജസ്ഥാൻ റോയൽസ് താരത്തിന്റെ സ്വാർത്ഥതയാണെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
ആർച്ചറിന്റെ ഓവറിൽ സഞ്ജു അപ്പീൽ ചെയ്തിരുന്നവെങ്കിൽ ഒരു ഓവറിൽ ഡൽഹിയുടെ രണ്ട് വിക്കറ്റുകൾ നഷ്ടമായേനെ.. അത് ഡൽഹിയെ സമ്മർദ്ദത്തിലാക്കിയേനെ..
റൺസുകൾ വഴങ്ങുന്നു എന്ന് മാത്രമല്ല, നിർണായക ഘട്ടങ്ങളിൽ ബാറ്റർമാരെ പ്രതിസന്ധിയിലാക്കുന്ന ലൈനോ ലെങ്തോ, യോർക്കറുകളോ കണ്ടെത്താൻ താരത്തിന് സാധിക്കുന്നില്ല എന്ന് മാത്രമല്ല, ബാറ്റർക്ക് അനായാസം റൺസ് കണ്ടെത്താൻ സാധിക്കുന്ന ഫുൾടോസറുകൾ താരം വഴങ്ങുകയും ചെയ്യുന്നുമുണ്ട്.








