കളത്തിലെ മോശം പ്രകടനത്തിന് വിമർശനം കേൾക്കുന്നവരാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്സിൽ കരാറിലിരിക്കെ മറ്റ് ക്ലബ്ബുകൾക്കായി കളിച്ച രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് ആരാധകർ. ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരങ്ങളായ വിബിൻ മോഹൻ, സച്ചിൻ സുരേഷ് എന്നിവർക്കെതിരെയാണ് വിമർശനം. ഇരുവരും ബ്ലാസ്റ്റേഴ്സിന്റെ
സൂപ്പർ കപ്പ് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നു പോവുന്നത്. നിലവിൽ സ്‌ക്വാഡിലെ യുവ താരങ്ങളായ സച്ചിന് സുരേഷിനും കോറു സിങ്ങിനും സൂപ്പർ കപ്പിൽ പങ്കെടുക്കാൻ കഴിയില്ലായെന്ന് വ്യക്തമായിട്ടുണ്ട്. ഇപ്പോളിത പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള
സൂപ്പർ കപ്പിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് നാളെ ഭുവനേശ്വരിലേക്ക് പറക്കും. കൊച്ചിയിൽ വെച്ചുള്ള പരിശീലന സെക്ഷനുകൾ അവസാനിപ്പിച്ചാണ് ടീം ഭുവനേശ്വരിലേക്ക് പറക്കുന്നത്. സൂപ്പർ കപ്പിൽ ഏപ്രിൽ 20ന് നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. അതോടൊപ്പം ലഭിക്കുന്ന റിപ്പോർട്ടുകൾ
2020 ൽ ബ്ലാസ്റ്റേഴ്സിലെത്തിയ സച്ചിൻ 2021 ലാണ് സീനിയർ സ്‌ക്വാഡിന്റെ ഭാഗമാവുന്നത്. കഴിഞ്ഞ സീസണിലാണ് താരം അരങ്ങേറ്റം നടത്തുന്നതും. ബ്ലാസ്റ്റേഴ്സിനായി ഇത് വരെ 46 മത്സരങ്ങളിൽ താരം വല കാത്തിട്ടുണ്ട്.
ഇതിൽ ഒന്നാം ഗോൾകീപ്പറും മലയാളിയുമായ സച്ചിൻ സുരേഷിന്റെ ഭാഗത്ത് നിന്ന് മോശം പ്രകടനമാണ് ആരാധകർക്ക് കാണാൻ കഴിഞ്ഞത്. സച്ചിന്റെ പിഴവുകൾ മൂലം ഒട്ടേറെ ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന് വഴങ്ങേണ്ടി വന്നത്.
ഇതിൽ ലൂണ, ഹോർമിപാം എന്നിവർക്കായി എതിർ ടീമുകൾ നേരത്തെ രംഗത്ത് വന്നിരുന്നു. ലൂണയ്ക്കായി എഫ്സി ഗോവയും ഹോർമിപാമിനായി മോഹൻ ബഗാനും ബംഗളുരു എഫ്സിയുമാണ് നേരത്തെ രംഗത്തുണ്ടായിരുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ ഏറ്റവും മോശം ഗോൾകീപ്പിങ് കേരള ബ്ലാസ്റ്റേഴ്‌സിന്റെതായിരിക്കും. ഇതോടകം സച്ചിന് സുരേഷിന്റെയും സോം കുമാറിന്റെയും പിഴവിൽ ഒട്ടേറെ ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന് വഴങ്ങേണ്ടി വന്നിരിക്കുന്നത്. ഒഡിഷക്കെതിരായ കഴിഞ്ഞ മത്സരത്തിലും സച്ചിന് സുരേഷിൽ നിന്നുള്ള പിഴവിൽ ബ്ലാസ്റ്റേഴ്‌സ് ഗോൾ