ടീമുകൾ പലരും വലിയ ആശങ്കയിലാണ് ചില ടീമുകൾ നേരിട്ട് ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായി ചർച്ചക്ക് വരെ പോവാൻ ഇരികുകയാണ്.
ഐ എസ് എൽ തുടങ്ങാൻ വൈകുമ്പോൾ പോലും കിടിലൻ സൈനിങ്ങുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കഴിഞ്ഞ സീസണിൽ ഐ എസ് എല്ലിൽ മികച്ച പ്രകടനം നടത്തിയ ടീമുകളിൽ ഒന്നാണ് നോർത്ത് ഈസ്റ്റ്. ജോറോ സമ്പര്യോ ആൻഡി റോഡ്രിഗസ് എന്നി രണ്ട് കിടിലൻ
അതിനാൽ പല ഐ എസ് എൽ ക്ലബുക്കൾക്ക് അടക്കം ഇക്കാര്യത്തിൽ ആശങ്ക ഉണ്ട്.എന്തന്നാൽ നിലവിൽ ട്രാൻസ്ഫർ വിൻഡോ തുറന്നതിനാൽ ടീമുകൾക്ക് താരങ്ങളെ എത്തികുന്നതിൽ താത്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്.
കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആയതോടെ ടീമിലേക്ക് മികച്ച താരങ്ങളെ എത്തിക്കാനുള്ള ശ്രമത്തിലാണ് അതിനാൽ കഴിഞ്ഞ ദിവസം ഒരു ഗോൾ കീപ്പറെ എത്തിച്ച് ടീം ട്രാൻസ്ഫർ നികങ്ങൾക്ക് തുടക്കമിട്ടിരുന്നു. നിലവിൽ വരുന്ന റിപ്പോർട്ട് അനുസരിച്ച് ഒരു അർജന്റീനിയൻ സ്ട്രൈക്കറുമായി ബ്ലാസ്റ്റേഴ്സ്
അർഷ് ഷൈകിനെയാണ് ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ചത് യുവ ഗോൾ കീപ്പറായ അദ്ദേഹം മോഹൻ ബഗാനിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.
ഇനി ഇന്ത്യൻ ഫുട്ബോളിന് രക്ഷാ ഇതിൽ മാത്രമാണ് എന്തന്നാൽ ഇന്ത്യൻ വംശജരായ താരങ്ങളെയാണ്.ഈ ചർച്ച നിലവിൽ സജീവമായി നടക്കുന്നുണ്ട്.അവർ വന്നാൽ രാജ്യത്തെ ഫുട്ബോൾ ടീം വേറെ ലെവലവും
ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൈനിങ് സ്പെയിനിൽ നിന്ന് തന്നെയാണ് എന്നാൽ പുതിയ ചില വെളിപ്പെടുത്തലുകളിൽ അത് മുമ്പ് ഐ എസ് എൽ കളിച്ച മുൻ ജംഷദ്പൂർ താരം സെർജിയോ കാസ്റ്റൽ എന്നാണ് റിപ്പോർട്ട്.
ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൈനിങ് സ്പെയിനിൽ നിന്ന് തന്നെയാണ് എന്നാൽ പുതിയ ചില വെളിപ്പെടുത്തലുകളിൽ അത് മുമ്പ് ഐ എസ് എൽ കളിച്ച മുൻ ജംഷദ്പൂർ താരം സെർജിയോ കാസ്റ്റൽ എന്നാണ് റിപ്പോർട്ട്.
അഞ്ച് വർഷത്തെ കരാറിൽ താരം ബ്ലാസ്റ്റേഴ്സിൽ എത്തുമ്പോൾ അത് ബ്ലാസ്റ്റേഴ്സ് മുന്നിൽ കാണുന്നത് വലിയ ലക്ഷ്യങ്ങളാണ്.കാരണം അദ്ദേഹത്തെ പോലെയുളള യുവ താരങ്ങൾക്ക് മികച്ച അവസരം നൽകി ടീമിനെ മികച്ചതാക്കുകഎന്നതും ഭാഗമാണ്.
നിലവിൽ ഇന്ത്യയിൽ സമ്മർ ട്രാൻസ്ഫർ വിൻഡോ ജൂൺ 12 ന് ആരംഭിച്ച് ഓഗസ്റ്റ് 31 വരെ നീളും അതിൽ വമ്പൻ കൂടു മാറ്റങ്ങൾ ഉണ്ടാവും.









