യൂറോപ്പിലേക്ക് മടങ്ങാനാണ് താരം സാന്റോസുമായി 6 മാസത്തെ കരാർ ഒപ്പ് വെച്ചത് എന്ന റിപ്പോർട്ടുകളും നേരത്തെ ഉണ്ടായിരുന്നു. ഇപ്പോഴിതാ നെയ്മറിന്റെ ആഗ്രഹപ്രകാരം താരത്തെ സ്വന്തമാക്കാൻ ഒരു യൂറോപ്യൻ ക്ലബ് രംഗത്ത് വന്നിരിക്കുകയാണ്.
ആരെ കൊണ്ട് വരും എന്നത് പോലെ ആരൊയൊക്കെ വിൽക്കും എന്ന കാര്യത്തിലും ഒരു വ്യക്തതയുമില്ല. പല മികച്ച താരങ്ങളെയും വിറ്റൊഴിവാക്കിയ ബ്ലാസ്റ്റേഴ്സിന്റെ ചരിത്രം ആരാധകർക്ക് ആശങ്ക നൽകുന്നുണ്ട്.
2024 ലാണ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും താരം അത്ലറ്റികോ മാഡ്രിഡിലെത്തുന്നത്. 2030 വരെ നീളുന്ന കരാറിലാണ് താരം മാഡ്രിഡിലെത്തിയത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വമ്പൻ തുക മുടക്കി ജർമൻ താരം ലിറോയ് സനെയെ അവർ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എമി മാർട്ടിൻസിനെ സ്വന്തമാക്കാൻ അവർ നീക്കങ്ങൾ ഊർജിതമാക്കുന്നത്.
ഐപിഎൽ ഫ്രാഞ്ചൈസികൾ കൂടുമാറ്റ ചർച്ചകൾ നടത്തുക അടുത്ത സീസൺ ആരംഭിക്കുന്നതിന് രണ്ടോ മൂന്നോ മാസങ്ങൾക്ക് മുമ്പ് മാത്രമാണ്. കാരണം ആ സമയത്ത് ഒരു താരത്തിന്റെ പ്രകടനം,വാല്യൂ എന്നിവ കണക്കാക്കിയാണ് ചർച്ചകൾ നടത്തുക.
ബഹിഷ്കരണ സ്വരം മുഴക്കിയ ആരാധകരെ തിരിച്ചെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിൽ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. അതിനായി മികച്ച താരങ്ങളും ബ്ലാസ്റ്റേഴ്സിന് വേണം.
ട്രാൻസ്ഫർ വിപണിയിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് ഒരു വിദേശ സ്ട്രൈക്കർ. ക്വമേ പെപ്ര ടീം വിട്ട സാഹചര്യത്തിലും സെർജിയോ കാസ്റ്റലുമായി നടത്തിയ പ്രീ കോൺട്രാക് പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലും ഒരു വിദേശ സ്ട്രൈക്കർ ബ്ലാസ്റ്റേഴ്സിന് നിർബന്ധമാണ്.
ലിവർപൂളിന്റെ കൊളംബിയൻ വിങ്ങർ ലൂയിസ് ഡയസിനെ സ്വന്തമാക്കാൻ അൽ- നസ്ർ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഈ നീക്കങ്ങൾ പിന്നീട് മുന്നോട്ട് പോയില്ല.
ട്രാൻസ്ഫർ വിപണിയിൽ ഇത് വരെ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും ചില മികച്ച ബാക്ക്റൂം സ്റ്റാഫുകൾ ക്ലബ് അടുത്ത സീസണിലേക്കായി ക്ലബിനോടപ്പം ചേർത്തിട്ടുണ്ട്. ഇതിനിടയിൽ അസ്വാഭാവികമായ ചില സംഭവ വികാസം കൂടി ബ്ലാസ്റ്റേഴ്സിൽ നടന്നിരിക്കുകയാണ്.
എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലുഗ്രൂപ്പ് ക്ലബിനെ വാങ്ങുമെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. അന്ന് പക്ഷേ ഇടപാട് മാത്രം നടന്നില്ല. പിന്നീട് ഗള്‍ഫ് ആസ്ഥാനമായ മറ്റൊരു നിക്ഷേപക ഗ്രൂപ്പും ബ്ലാസ്റ്റേഴ്‌സിനെ വാങ്ങാന്‍ രംഗത്തു വന്നിരുന്നു. ഈ ഇടപാടും ക്ലബിന്റെ മൂല്യത്തെ ചൊല്ലി പാതിവഴിയില്‍ അവസാനിച്ചതായും







