ഗുജറാത്ത് ഉയർത്തിയ 218 എന്ന സ്‌കോർ പിന്തുടരാൻ ഇറങ്ങിയ രാജസ്ഥാന് 58 റൺസിന്റെ കൂറ്റൻ തോൽവിയാണ് വഴങ്ങേണ്ടി വന്നത്. മത്സരത്തിന് പിന്നാലെ തോൽവിക്കുള്ള കാരണവും നായകൻ സഞ്ജു തുറന്ന് പറഞ്ഞിരിക്കുകയാണ്.
നിലവിലെ പ്രകടനം അനുസരിച്ച് പ്രധാനമായും 3 ടീമുകളാണ് ഇപ്പോൾ പുറത്താവലിന്റെ വക്കിലുള്ളത്. ആ 3 ടീമുകളെ പരിചയപ്പെടാം…
2020 ൽ സെർബിയയിൽ നിന്നുള്ള നിക്ഷേപകർ ബ്ലാസ്റ്റേഴ്‌സിൽ താൽപ്പര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. സെർബിയൻ ക്ലബ്ബായ എഫ്‌കെ റാഡ്‌നിക്കി നിസിന്റെ പ്രസിഡന്റും സെർബിയൻ സർക്കാരിലെ ഉന്നത ഉപദേശകനുമായ ഇവിസ ടോൺചേവിന്റെ പേരായിരുന്നു അന്ന് പ്രധാനമായും ഉയർന്നിരുന്നത്.
പിച്ചിൽ പേസിന് പിന്തുണയുണ്ടെന്ന് മനസിലാക്കിയ അയ്യർ യുസ്‌വേന്ദ്ര ചഹലിന് പോലും കൂടുതൽ ഓവറുകൾ കൊടുത്തിരുന്നില്ല. മറുഭാഗത്ത് ഋതുരാജ് ആവട്ടെ പിച്ച് ഏതായാലും തന്റെ സ്ഥിരം ബൗളർമാരെ ഉപയോഗിച്ച് കൊണ്ടേയിരിക്കുന്നു.
2020 ൽ ബ്ലാസ്റ്റേഴ്‌സ് വിട്ട അദ്ദേഹം ഇന്ത്യയിലെ മുൻനിര ക്ലബ്ബുകൾക്കായി കളിച്ചെങ്കിലും ഐഎസ്എൽ കിരീടം ഉയർത്താനുള്ള ഭാഗ്യം ജിങ്കനുണ്ടായില്ല.
ഹർദിക് മികച്ച പ്രകടനം നടത്തുമ്പോൾ സഹതാരങ്ങളുടെ പിന്തുണ അദ്ദേഹത്തിന് ലഭിക്കാതെ പോവുന്നതാണ് മുംബൈയുടെ പരാജയങ്ങൾക്ക് കാരണം.
ഒരു വിക്കറ്റ് കീപ്പറുടെ നിരീക്ഷണപാടവം അടങ്ങിയ ജിതേഷിന്റെ നിലപാടിന് ശിരസില്‍ ചുംബിച്ചാണ് കിംഗ് കോലി നന്ദിയറിയിച്ചത്. കേവലം വിക്കറ്റിന് പിന്നിൽ പന്ത് പിടിക്കുന്ന ഒരാൾ എന്ന നിലയിൽ ടീമിന് ബ്രേക്ക്ത്രൂ നൽകിയ ജിതേഷിന്റെ തീരുമാനം ആർസിബിക്ക് വരും മത്സരങ്ങളിലും ഗുണകരമാണ്.
മുംബൈയുടെ പരാജയത്തിന് കാരണം ഇത്തരത്തിൽ ഹർദിക് സ്വീകരിക്കുന്ന മണ്ടൻ തീരുമാനങ്ങൾ മൂലമാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
നിലവിൽ 13 ടീമുകളുമായി എഎഫ്സിയുടെ റോഡ് മാപ്പിന് സമീപത്താണ് ഐഎസ്എൽ. എന്നാൽ മൊഹമ്മദൻസ് പുറത്താവുകയാണ് എങ്കിൽ ചില ട്വിസ്റ്റുകൾ നടക്കാൻ സാധ്യതയുണ്ട്.
ഐപിഎൽ നിരവധി ക്രിക്കറ്റ് താരങ്ങളുടെ ഉദയം കൂടിയാണ്. ഐപിഎല്ലിലൂടെ നിരവധി മികച്ച താരങ്ങളെ ഇന്ത്യൻ ടീമിന് ലഭിച്ചിട്ടുമുണ്ട്. അത്തരത്തിൽ സീസണിലെ തകർപ്പൻ പ്രകടനം കൊണ്ട് ആരാധക ശ്രദ്ധ നേടുകയും ഇന്ത്യൻ ടീമിലേക്ക് അവസരം നൽകണമെന്നും ആരാധകർ അഭിപ്രായപ്പെടുന്ന ഒരു യുവതാരത്തെ നമ്മുക്ക്









