അടുത്ത സീസണും സൂപ്പർ കപ്പും മുന്നിൽ കണ്ട് കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു പിടി മികച്ച നീക്കങ്ങൾ നടത്തുകയാണ് എന്നുള്ള റിപ്പോർട്ടുകളാണ് ബ്ലാസ്റ്റേഴ്‌സുമായുള്ള അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. അടുത്ത സീസണിലേക്കായി ഇതിനോടകം ഒരു വിദേശ താരവുമായി പ്രീ- കോൺട്രാക്ടിൽ എത്തിയ ബ്ലാസ്റ്റേഴ്‌സ്
ബ്ലാസ്റ്റേഴ്‌സ് വിട്ട, നിലവിൽ കരിയറിന്റെ മികച്ച ഫോമിലുള്ള 4 മുൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ കുറിച്ചറിയാം…
കറ്റാല വരുന്നതിന് മുമ്പ് ഒരു വിദേശ താരവുമായി ബ്ലാസ്റ്റേഴ്‌സ് പ്രീ- കോൺട്രാക്ടിൽ എത്തിയത് കഴിഞ്ഞ സീസണിലെ അതേ അബദ്ധം ബ്ലാസ്റ്റേഴ്‌സ് ആവർത്തിക്കാൻ പോകുന്നു എന്നതിന്റെ സൂചനയാണ്.
ഐഎസ്എല്ലിന് സുപരിചതമായ 4-2-3-1 എന്ന ഫോർമേഷൻ തന്നെയാണ് അദ്ദേഹത്തിന്റെയും പ്രധാന ഫോർമേഷൻ. അദ്ദേഹത്തിൻറെ മുൻ ക്ലബ്ബുകളിലെ പരിശീലക കണക്കുകൾ പരിശോധിക്കുമ്പോൾ ഒരു ഗോളിന് മുന്നിൽ നിന്നാൽ പിന്നെ പ്രതിരോധം കൊണ്ട് എതിരാളികളെ തളയ്ക്കുക എന്ന രീതിയാണ് അദ്ദേഹത്തിന്.
പവർ പ്ലേയിൽ മികച്ച രീതിയിൽ പന്തെറിയുകയും രണ്ട് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത ശർദ്ധൂൽ താക്കൂറിന് നിർണായക ഓവറുകൾ നൽകാത്തതും പന്ത് കാണിച്ച മണ്ടത്തരമാണ്.
സ്പാനിഷ് ക്ലബ് മലാഗയ്ക്ക് വേണ്ടിയാണ് താരം അവസാന സീസണിൽ കളിച്ചത്. ഇവിടെ 14 മത്സരങ്ങളിൽ നിന്നായി താരത്തിന് ഒരൊറ്റ ഗോൾ മാത്രമാണ് നേടാനായത്. അതായത് താരം അവസാന സീസണിൽ ഫോമൗട്ട് ആയിരുന്നു എന്ന് സാരം.
മൊഹമ്മദ് സലാഹ്, ഹാരി കെയ്ൻ, തുടങ്ങീ ലോകഫുട്ബോളിലെ പ്രമുഖർ ഉൾപ്പെടുന്ന പട്ടികയിലാണ് അജാരി സ്ഥാനം പിടിച്ചിരിക്കുന്നത്. ഇതിൽ ഹാരി കെയ്ൻ അജാരിക്കും പിന്നിലാണ് ഉള്ളതെന്നാണ് കൗതുകകരം.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രാജസ്ഥാൻ തോറ്റെങ്കിലും രണ്ട് യുവതാരങ്ങളുടെ പ്രകടനം ടീമിന് ആശ്വാസം നൽകുന്നുണ്ട്. ആ രണ്ട് പേരും നേരത്തെ ആരാധകരുടെ വിമർശനം ഏറ്റുവാങ്ങിയ താരങ്ങളാണ് എന്നതും ഒരു പ്രത്യേകതയാണ്.
2004 ൽ ആരംഭിച്ച അദ്ദേഹത്തിൻറെ പരിശീലക കളരിയിൽ ഭൂരിഭാഗം സമയവും അദ്ദേഹം ചിലവഴിച്ചത് സഹപരിശീലകനായിട്ടാണ്. 2021 ലാണ് അദ്ദേഹം ആദ്യമായി മുഖ്യപരിശീലകനാവുന്നത്. ലാറ്റിനമേരിക്കയിലെ കുഞ്ഞൻരാജ്യങ്ങളെയും ക്ലബ്ബുകളെയുമാണ് അദ്ദേഹം പരിശീലിപ്പിച്ചത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അസമിനായി കളിച്ചിട്ടുള്ള പരാഗ് ദാസിന്റെ മകനാണ് റിയാൻ പരാഗ്. രാജസ്ഥാൻ റോയൽസ് ഫ്രാഞ്ചൈസി ചെയർമാൻ രഞ്ജിത് ബർതകൂർ അസം സ്വദേശിയുമാണ്. ഇരുവരും തമ്മിലുള്ള ബന്ധമാണ് പരാഗിന് നായക സ്ഥാനം നൽകിയതെന്നാണ് ആരാധകരുടെ വിമർശനം









