കേരളാ ബ്ലാസ്റ്റേഴ്‌സ് സുവർണാവസരം പാഴാക്കി എന്ന് പറഞ്ഞാൽ ആരാധകരൊന്നും ഞെട്ടില്ല. കാരണം ട്രാൻസ്ഫർ വിപണിയിലും കളിക്കളത്തിലുമൊക്കെ ഒരുപാട് സുവർണാവസരം പാഴാക്കിയവരാണ് ബ്ലാസ്റ്റേഴ്‌സ്. ഇപ്പോഴിതാ അക്കാര്യം ആവർത്തിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.
കായിക മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ഉത്തര കൊറിയയിൽ ഇല്ല. പകരം റെക്കോർഡെഡ് ലൈവ് സെൻസർഷിപ്പ് വിധേയമാക്കിയതിന് ശേഷമാണ് സംപ്രേഷണം ചെയ്യുക. അതിനാൽ മത്സരം കഴിഞ്ഞ് നാലും അഞ്ചും ദിവസങ്ങൾക്ക് ശേഷമാണ് ഉത്തരകൊറിയർക്ക് കളി കാണാനാവുക.
ഐ- ലീഗിൽ ഇത്തവണ കിരീട പ്രതീക്ഷയുമായി ഇറങ്ങുന്ന ഡയമണ്ട് ഹാർബറിനെ പരിശീലിപ്പിക്കുന്നത് മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായിരുന്ന കിബൂ വികൂനയാണ്.
പഞ്ചാബിന്റെ റിസേർവ് ടീമിലുള്ള സമയത്ത് കേരളാ ബ്ലാസ്റ്റേഴ്‌സാണ് താരത്തിനായി ആദ്യ നീക്കം നടത്തിയത്. എന്നാൽ താരത്തെ അന്ന് പഞ്ചാബ് വിട്ട് നൽകിയില്ല.
യൂറോപ്യൻ താരങ്ങളെ സ്വന്തമാക്കുന്നതിനേക്കാൾ കുറഞ്ഞ ബജറ്റിൽ മൊറോക്കൻ താരങ്ങളെ സ്വന്തമാക്കാൻ കഴിയുന്നു എന്നതും ഐഎസ്എൽ ക്ലബ്ബുകൾക്ക് മൊറോക്കൻ താരങ്ങളോട് താൽപര്യമുണ്ടാക്കുന്ന ഘടകമാണ്.
ഐഎസ്എൽ ചാമ്പ്യന്മാരായ മോഹൻ ബഗാൻ അടുത്ത സീസണിലേക്കുള്ള ആദ്യ സൈനിങ് നടത്താൻ ഒരുങ്ങുന്നു. അവരുടെ മുൻ താരത്തെ തന്നെയാണ് ബഗാൻ ഇത്തവണ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ആദ്യമായി ടീമിലെത്തിക്കുന്നത്. ALSO READ: ഡ്യൂറൻഡ് കപ്പ്; മറ്റൊരു വമ്പൻ ക്ലബ് കൂടി പിന്മാറുന്നു
നിലവിൽ ഇന്ത്യൻ ടീം പരിശീലകനായ മനോലോ മാർക്കസ് പരിശീലക പദവിയിൽ നിന്നും രാജിവെച്ചാൽ ആ പൊസിഷനിലേക്ക് ഇവാൻ വുകമനോവിച്ചിനെ എഐഎഫ്എഫ് പരിഗണിക്കുന്നു എന്നാണ്. കൂടാതെ ചില ഐഎസ്എൽ ക്ലബ്ബുകളും അദ്ദേഹത്തിന് പിന്നിലുണ്ടെന്ന് ഷൈജു അവകാശപ്പെടുന്നു.
ഡ്യൂറൻഡ് കപ്പ് വിജയികൾക്ക് ഏഷ്യൻ യോഗ്യത ലഭിക്കാത്തത് കപ്പിന്റെ മൂല്യം കുറയ്ക്കുന്നുണ്ട്. അതിനാൽ ഡ്യൂറൻഡ് കപ്പ് ഒരു പ്രീ- സീസൺ ടൂർണമെന്റ് മാത്രമാണ്. ഇതും ഡ്യൂറൻഡ് കപ്പിനോട് മുഖം തിരിക്കാൻ കാരണമായ ഘടകമാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായിയുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ടീമിന്റെ പ്രധാന ലക്ഷ്യം തങ്ങളുടെ സ്‌ക്വാഡ് ശക്തമാക്കുക എന്നതാണ്. ഇപ്പോളിത കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ തുടങ്ങുന്നത് ബന്ധപ്പെട്ട് അപ്ഡേറ്റുകൾ പുറത്ത് വരുകയാണ്. മാർക്കസിന്റെ റിപ്പോർട്ട്
ഈ ആറ് ക്ലബ്ബുകളും ഇത് വരെ തങ്ങളുടെ പ്രീ- സീസൺ തയാറെടുപ്പുകൾ ആരംഭിച്ചിട്ടില്ലെന്നും ഖേൽ നൗ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. നിലവിൽ എഫ്എസ്ഡിഎലും- എഐഎഫ്എഫും തമ്മിലുള്ള കരാർ പ്രശ്നവും ക്ലബ്ബുകൾ പ്രീ- സീസൺ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ പിന്നോട്ടടിച്ചതായാലും റിപ്പോർട്ടുകൾ







