എതിരാളികളുടെ ചെറിയൊരു പിഴവുകളോ പ്രതിസന്ധികളോ മുതലെടുത്താൽ മതിയാവും മികച്ചൊരു ടീമിന് വിജയിക്കാൻ. കേരളാ ബ്ലാസ്റ്റേഴ്സിന് എതിരാളികളുടെ പോര്യ്മ മുതലെടുക്കാൻ സാധിക്കുമോ ഇല്ലയോ എന്ന കാര്യം അറിയില്ലെങ്കിലും നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത എതിരാളികളായ നോർത്ത് ഈസ്റ്റിന് മുന്നിൽ ഒരു പ്രശ്‌നം ഉടലെടുത്തിരിക്കുകയാണ്. ഈ
ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് ഇതോടകം നാല് താരങ്ങൾ പടിയിറങ്ങി കഴിഞ്ഞു. എന്നാൽ ഇതുവരെ ബ്ലാസ്റ്റേഴ്‌സ് ഒരു സൈനിങ് പോലും സ്വന്തമാക്കിയിട്ടില്ല. പുറത്ത് വരുന്ന പുതിയ അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇരട്ട സഹോദരങ്ങളും മലയാളികളുമായ മുഹമ്മദ്
ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ ഏറ്റവും മോശം ഗോൾകീപ്പിങ് കേരള ബ്ലാസ്റ്റേഴ്‌സിന്റെതായിരിക്കും. ഇതോടകം സച്ചിന് സുരേഷിന്റെയും സോം കുമാറിന്റെയും പിഴവിൽ ഒട്ടേറെ ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന് വഴങ്ങേണ്ടി വന്നിരിക്കുന്നത്. ഒഡിഷക്കെതിരായ കഴിഞ്ഞ മത്സരത്തിലും സച്ചിന് സുരേഷിൽ നിന്നുള്ള പിഴവിൽ ബ്ലാസ്റ്റേഴ്‌സ് ഗോൾ
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റിന്റെ അനാസ്ഥകൾ മൂലം ആരാധക കൂട്ടായിമയായ മഞ്ഞപ്പട നിലവിൽ മാനേജ്‍മെന്റിനെതിരെ പ്രധിഷേധത്തിലാണ്. മികച്ച റിസൾട്ടുകൾ ലഭിക്കാതത്തിനും മികച്ച ട്രാൻസ്ഫറുകൾ നടത്താതിനുമൊക്കെയാണ് മഞ്ഞപ്പട പ്രധിഷേധം നടത്തി വരുന്നത്. നിലവിൽ മഞ്ഞപ്പട ഈസ്റ്റ് ഗാലറിയിൽ പോലും പ്രധിഷേധങ്ങൾ
സീസണിൽ കിതച്ച് തുടങ്ങിയ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ കിതപ്പ് ഒരൽപം മാറ്റിയെടുത്തത് താൽകാലിക പരിശീലകനായ തോമസ് ചോഴ്സാണ്. നിലവിൽ കടലാസിൽ ടിജി പുരുഷോത്തമനാണ് ബ്ലാസ്റ്റേഴ്സിന്റെ താൽകാലിക പരിശീലകനെങ്കിലും ടീമിന്റെ ടാക്ടിക്സ് ഒരുക്കുന്നത് തോമസാണ്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായ തോമസ് ചോഴ്സ് ബ്ലാസ്റ്റേഴ്‌സുമായുള്ള കരാറിന്റെ
മാനേജ്‌മെന്റിനെതിരെയുള്ള വലിയ പ്രതിഷേധങ്ങൾക്കിടയിലും ബ്ലാസ്റ്റേഴ്സിന്റെ താൽകാലിക പരിശീലകൻ തോമസ് ചോഴ്സിൽ ആരാധകർക്ക് വിശ്വാസം വന്ന് തുടങ്ങിയിരിക്കുകയാണ്. അദ്ദേഹം ചുമതലയേൽക്കുമ്പോൾ 11 ആം സ്ഥാനത്തുണ്ടായിരുന്ന ബ്ലാസ്റ്റേഴ്‌സ് നിലവിൽ എട്ടാം സ്ഥാനത്താണ്. പരിശീലിപ്പിച്ച നാല് മത്സരങ്ങളിൽ മൂന്ന് വിജയം നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇത്
കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ പരിശീലകൻ ഇല്ലാതെയാണ് കളിക്കുന്നത്.മലയാളിയായ പുരുഷോത്തമനാണ് നിലവിൽ ബ്ലാസ്റ്റേഴ്‌സിന്റെ താത്കാലിക പരിശീലകൻ. പുരുഷോത്തമന്റെ കീഴിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്ന.സ്റ്റാരെക്ക് കഴിയാത്തത് അദ്ദേഹം കാണിച്ചു കൊടുക്കുകയാണ്. സ്റ്റാറെക്ക് കീഴിൽ ബ്ലാസ്റ്റേഴ്‌സ് 12 മത്സരങ്ങൾ കളിച്ചു. അതിൽ വിജയിച്ചത് വെറും
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ നിലവിൽ ശക്തമായ പ്രതിഷേധത്തിലാണ്.മാനേജ്മെന്റിന്റെ തെറ്റായ തീരുമാനങ്ങൾക്കെതിരെയായിരുന്നു അവരുടെ ഈ പ്രതിഷേധം.പ്രതിഷേധം ശക്തിപെടുത്താൻ കഴിഞ്ഞ ദിവസം ഒരു റാലി അവർ ആഹ്വാനം ചെയ്തിരുന്നു. പക്ഷെ ഈ റാലി നടന്നില്ല. പോലീസിനെ ഉപോയഗിച്ചു ഈ റാലിയിൽ നിന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ
ഇന്നലെ ഒഡീഷയ്ക്കെതിരെ ജയിച്ചെങ്കിലും അടുത്ത മത്സരത്തിനൊരുങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിനെ ഒരു പ്രതിസന്ധി കാത്തിരിക്കുകയാണ്. നാലാം മഞ്ഞക്കാർഡ് ലഭിച്ച ബ്ലാസ്റ്റേഴ്‌സ് താരത്തിന് സസ്‌പെൻഷൻ മൂലം അടുത്ത മത്സരം കളിക്കാനാവില്ല എന്നതാണ് ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരിക്കുന്ന തിരിച്ചടി. ഒഡീഷയ്ക്കെതിരായ മത്സരത്തിൽ മഞ്ഞക്കാർഡ് ലഭിച്ച പ്രതിരോധ താരം
'മിടുക്കനായിരുന്നു..പക്ഷെ പിന്നീട് എന്തൊക്കെയോ സംഭവിച്ചു' സിദ്ദിഖിന്റെ കഥാപാത്രം ഒരു സിനിമയിൽ പറഞ്ഞത് പോലെ ബ്ലാസ്റ്റേഴ്സിൽ മിടുക്കും പരിശീലകരുടെ പ്രശംസയും പിടിച്ച് പറ്റിയ മലയാളി താരം പിന്നീട് ചിത്രത്തിലെ ഇല്ലാതായി. എങ്കിലും നീണ്ട 16 മാസങ്ങൾക്ക് ശേഷം താരം ബ്ലാസ്റ്റേഴ്സിന്റെ മാച്ച് സ്‌ക്വാഡിൽ