ട്രാൻസ്ഫർ വിപണിയിൽ ഇത് വരെ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും ചില മികച്ച ബാക്ക്റൂം സ്റ്റാഫുകൾ ക്ലബ് അടുത്ത സീസണിലേക്കായി ക്ലബിനോടപ്പം ചേർത്തിട്ടുണ്ട്. ഇതിനിടയിൽ അസ്വാഭാവികമായ ചില സംഭവ വികാസം കൂടി ബ്ലാസ്റ്റേഴ്സിൽ നടന്നിരിക്കുകയാണ്.
മിഖായേൽ സ്റ്റഹ്രയുടെ പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവന്ന പുതിയ പരിശീലകനാണ് ഡേവിഡ് കാറ്റല. കാറ്റലയ്ക്കൊപ്പം ബ്ലാസ്റ്റേഴ്‌സിൽ ട്രെങ്തനിങ് & കണ്ടീഷനിംഗ് കോച്ചായി റാഫ മോണ്ടിനെഗ്രയെയും മാനേജ്‍മെന്റ് സ്വന്തമാക്കിയിരുന്നു. എന്നാൽ ഇപ്പോളിത റാഫ മോണ്ടിനെഗ്രെ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടിരിക്കുകയാണ്. റാഫ തന്റെ സാമൂഹിക
എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലുഗ്രൂപ്പ് ക്ലബിനെ വാങ്ങുമെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. അന്ന് പക്ഷേ ഇടപാട് മാത്രം നടന്നില്ല. പിന്നീട് ഗള്‍ഫ് ആസ്ഥാനമായ മറ്റൊരു നിക്ഷേപക ഗ്രൂപ്പും ബ്ലാസ്റ്റേഴ്‌സിനെ വാങ്ങാന്‍ രംഗത്തു വന്നിരുന്നു. ഈ ഇടപാടും ക്ലബിന്റെ മൂല്യത്തെ ചൊല്ലി പാതിവഴിയില്‍ അവസാനിച്ചതായും
അടുത്ത സീസണിലേക്കായി കൊമേഴ്ഷ്യൽ റവന്യൂ മാനേജിങ്, പെർഫോമൻസ് അനലൈസിങ് തുടങ്ങീ പൊസിഷനുകളിലേക്ക് ബാക്ക്റൂം സ്റ്റാഫുകളെ എത്തിച്ചിട്ടുണ്ട്. ഇതിനോടൊപ്പം മറ്റൊരു മികച്ച നീക്കം കൂടി നടത്താനൊരുങ്ങുകയാണ് ക്ലബ്.
2014-ൽ ISL ആരംഭിച്ചതിനുശേഷം, എഫ്എസ്ഡിഎല്ലിന് ഏകദേശം 5000 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. ഈ നഷ്ടം മറികടക്കുന്നതിനായി ഒരു "ക്യാഷ്‌ലെസ്" മോഡൽ എഫ്എസ്ഡിഎൽ പുതിയ കരാറിൽ ആവശ്യപ്പെടുന്നുണ്ട്.'
എന്നാൽ അതിനെയെല്ലാം മാറ്റാനുള്ള നീക്കമാണ് ഇത്.ടീമിന്റെ വളർച്ച ട്രെയിനിങ്,യൂത്ത് ഡെവലപ്മെന്റ് എല്ലാം ഇതിന്റെ ഭാഗമാവും
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് ചരിത്ര നിമിഷത്തിന് സാക്ഷ്യം വഴിക്കാൻ പോവുകയാണ്. ഏറ്റവും പുതിയതായി ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഒരു വിദേശ ക്ലബ്ബുമായി കൈകോർക്കാൻ ഒരുങ്ങുകയാണ്. IFT ന്യൂസ് മീഡിയാണ് ഈയൊരു കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തൃശൂർ സ്വദേശിയായ ഈ റൈറ്റ് ബാക്ക് മോഹൻ ബഗാൻ, സാൽഗോക്കർ,ബെംഗളൂരു എഫ്സി, ഈസ്റ്റ് ബംഗാൾ തുടങ്ങീ ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്.
എന്റെ വിരമിക്കലിന് ഒരു ദിവസവും തീരുമാനിച്ചിട്ടില്ല. എനിക്ക് സന്തോഷം തോന്നുന്നു, ആസ്വദിക്കാനും എനിക്ക് ഇഷ്ടപ്പെട്ട ദിവസം വരെ മുന്നോട്ട് പോകാനും ഞാൻ ഇവിടെയുണ്ട്".
അദ്ദേഹത്തിന്റെ പകരക്കാരനായി സ്പാനിഷ് സെന്റർ ബാക്ക് ഡേവിഡ് ഗോൾഡറെയാണ് ബ്ലാസ്റ്റേഴ്സ് നോക്കുന്നത്.അദ്ദേഹവുമായി ടീം മാനേജ്മെന്റ് സംസാരിക്കുന്നുണ്ട്.








