യുവതാരങ്ങൾക്ക് മികച്ച അവസരങ്ങൾ നൽകാൻ ക്ലബ്ബുകൾക്ക് കഴിയണം, അല്ലാത്തപക്ഷം പ്രതിഭാധനരായ കളിക്കാർക്ക് വഴിമാറേണ്ടി വരും എന്നതിന് ഉദാഹരണമാണ് സൗരവ്.
വിദേശ കളിക്കാർ ലീഗിന്റെ ഗുണനിലവാരത്തെയും ആകർഷണീയതയെയും സ്വാധീനിക്കുന്നുണ്ട്. വിദേശ കളിക്കാരുടെ എന്ന കുറയ്ക്കുന്നതോടെ ലീഗിന്റെ നിലവിലെ നിലവാരം കുറയുമോ എന്ന ആശങ്കയുമുണ്ട്.
ഏകദേശം 30 ലക്ഷം രൂപയോളം കുടിശ്ശിക തീർത്താൽ മാത്രമേ ഈ വിലക്ക് നീക്കാൻ കഴിയൂ. അതിനാൽ, സിഎഫ്എല്ലിലെ തങ്ങളുടെ ആദ്യ മത്സരം മാറ്റിവെക്കാൻ ക്ലബ് അഭ്യർത്ഥിച്ചതായും റിപ്പോർട്ടുകളുണ്ട്.
സിഎസ്‌കെയിലേക്കുള്ള കൂടുമാറ്റവുമായി ബന്ധപ്പെട്ട് ഒരുപാട് അഭ്യൂഹങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. അതില്‍ എന്തെങ്കിലും സത്യമുണ്ടോയെന്നായിരുന്നു ആരാധകിലൊരാളുടെ ചോദ്യം.
2020 ൽ ബ്ലാസ്റ്റേഴ്‌സ് വിട്ട ഷാറ്റോറി പിന്നീട് സൗദി പ്രൊ ലീഗ് ക്ലബ് അൽ- ഇത്തിഹാദ് എഫ്സിയുടെ ടെക്നിക്കൽ ഡയറ്കടർ ആയും സൗദി സെക്കന്റ് ഡിവിഷൻ ക്ലബായ അൽ- സഫയുടെ മുഖ്യപരിശീലകനാണ് പ്രവർത്തിച്ചിട്ടുണ്ട്.
പുതിയ ക്ലബ്ബിൽ പെപ്രക്ക് തന്റെ ഫോം വീണ്ടെടുക്കാനും കരിയർ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ. ക്ലബ്ബിന്റെ ആക്രമണ ഫുട്ബോൾ ശൈലിക്ക് പെപ്രയുടെ സാന്നിധ്യം കരുത്താകും.
പരമ്പരാഗതമായി ഓൾറൗണ്ടർമാർക്ക് വലിയ പ്രാധാന്യം നൽകുന്ന ടീമാണ് സി.എസ്.കെ. രവീന്ദ്ര ജഡേജ, മോയിൻ അലി, ശിവം ദുബെ തുടങ്ങിയ താരങ്ങൾ ടീമിന്റെ വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
യുവതാരങ്ങളെ വളർത്തുന്നതിൽ പേര് കേട്ടവരാണ് രാജസ്ഥാൻ. കൂടാതെ പരിശീലകൻ രാഹുൽ ദ്രാവിഡും യുവതാരങ്ങളിൽ താൽപര്യമുള്ള പരിശീലകനാണ്. രവീന്ദ്ര ജഡേജ, അശ്വിൻ ശിവം ദുബെ എന്നിവരെ ആവശ്യപ്പെടുന്നതിനേക്കാൾ ഉചിതം ആയുഷിന്റെ പോലെ വലിയ ഭാവിയും ദീർഘകാല പദ്ധതിയുമുള്ള ഒരു താരത്തെ സ്വന്തമാക്കുന്നതാണ്.
ജോട്ടയുടെ വിവാഹം കഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ഈ ദാരുണമായ സംഭവം. ജൂൺ 22-നായിരുന്നു റൂട്ടെ കാർഡോസോയുമായുള്ള അദ്ദേഹത്തിന്റെ വിവാഹം.
ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞ മനോലോ മാർക്കേസിന് പകരക്കാരനായി ആര് വരുമെന്ന ചർച്ചകൾ സജീവമാകുകയാണ്. പുതിയ അപേക്ഷകൾ സ്വീകരിച്ച് അതിൽ നിന്ന് ഒരാളെ എഐഎഫ്എഫ് തിരഞ്ഞെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതിനിടയിൽ ഒരാളുടെ പേര് ഇന്ത്യൻ ഫുട്ബോൾ ആരാധകരിൽ









