രാജസ്ഥാൻ റോയൽസിന് തിരച്ചടിയായി സഞ്ജു സാംസൺ വീണ്ടുൻ പരിക്കേറ്റിരിക്കുകയാണ്. ബുധനാഴ്ച നടന്ന ഡൽഹിക്കെതിരായ മത്സരത്തിനിടയിലാണ് സഞ്ജു സാംസൺന്റെ ഇടുപ്പിന് പരിക്കേറ്റത്. ഇതേ തുടർന്ന് സഞ്ജു റിട്ടേര്‍ഡ് ഹര്‍ട്ടായി ക്രീസില്‍ നിന്ന് മടങ്ങിയിരുന്നു. 19 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ
സൂപ്പർ ഓവറിൽ തോൽക്കാൻ കാരണം രാജസ്ഥാൻ റോയൽസ് താരത്തിന്റെ സ്വാർത്ഥതയാണെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
ആർച്ചറിന്റെ ഓവറിൽ സഞ്ജു അപ്പീൽ ചെയ്തിരുന്നവെങ്കിൽ ഒരു ഓവറിൽ ഡൽഹിയുടെ രണ്ട് വിക്കറ്റുകൾ നഷ്ടമായേനെ.. അത് ഡൽഹിയെ സമ്മർദ്ദത്തിലാക്കിയേനെ..
റൺസുകൾ വഴങ്ങുന്നു എന്ന് മാത്രമല്ല, നിർണായക ഘട്ടങ്ങളിൽ ബാറ്റർമാരെ പ്രതിസന്ധിയിലാക്കുന്ന ലൈനോ ലെങ്തോ, യോർക്കറുകളോ കണ്ടെത്താൻ താരത്തിന് സാധിക്കുന്നില്ല എന്ന് മാത്രമല്ല, ബാറ്റർക്ക് അനായാസം റൺസ് കണ്ടെത്താൻ സാധിക്കുന്ന ഫുൾടോസറുകൾ താരം വഴങ്ങുകയും ചെയ്യുന്നുമുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗ് വമ്പന്മാരായ ഈസ്റ്റ് ബംഗാളിൽ കാര്യങ്ങൾ അത്ര സുഖക്കരമായല്ല നടക്കുന്നത്. നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം വിദേശ താരം ക്ലീറ്റൺ സിൽവയും പരിശീലകൻ ഓസ്കാർ ബ്രൂസണും തമ്മിൽ പൊരിഞ്ഞ അടിയിലാണ്. കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിനിടയിൽ ഇരുവരും
ഋതുരാജ് ഗെയ്ക്‌വാദിന് പകരം നായക സ്ഥാനം ഏറ്റെടുത്ത എംഎസ് ധോണിയും പരിക്കിന്റെ പിടിയിലാണ്. ഇതിനെ സാധുകരിക്കുന്ന ഒരു വീഡിയോ കൂടി പുറത്ത് വന്നിരിക്കുകയാണ്.
11 പന്തില്‍ 26 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണിയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. എന്നാൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം ധോണി പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.
ലക്നൗ ഉടമ സഞ്ജീവ് ഗോയെങ്കയും ധോണിയും തമ്മിൽ പ്രത്യക്ഷത്തിൽ പ്രശ്ങ്ങളൊന്നുമില്ല. എന്നാൽ ധോണി ആരാധകരെ സംബന്ധിച്ച് ഗോയെങ്ക അത്ര പ്രിയങ്കരനല്ല.
ധോണി നായകനായ ആദ്യ മത്സരത്തിൽ അൻഷുൽ കംബോജ് സിഎസ്കെയ്ക്കായി അരങ്ങേറ്റം നടത്തിയിരിക്കുന്നു. രണ്ടാമത്തെ മത്സരത്തിൽ ഷെയ്ഖ് റഷീദും സിഎസ്കെയ്ക്കായി അരങ്ങേറ്റം നടത്തി.
കഴിഞ്ഞ മത്സരങ്ങളിലെല്ലാം പവർ പ്ലേയിൽ മികച്ച റൺസ് കണ്ടെത്താനാവാത്ത സിഎസ്കെയെ നമ്മൾ കാണിക്കുന്നു. എന്നാൽ ഇന്നത്തെ മത്സരത്തിൽ പുതുമുഖ താരം ഷെയ്ഖ് റഷീദിന് അരങ്ങേറ്റ അവസരം നൽകിയ ധോണിയുടെ തന്ത്രം വിജയ്ക്കുകയുണ്ടായി.









