ട്രെന്റ് ബോൾട്ട്, ദീപക് ചഹർ എന്നിവരെ ലേലത്തിൽ ടീമിലെത്തിച്ചെങ്കിലും ഇരുവർക്കും ഇത് വരെ ഇമ്പാക്ട് ഉണ്ടാക്കാൻ സാധിച്ചില്ല. പവർ പ്ലേയിൽ വിക്കറ്റുകൾ വീഴ്ത്താൻ സാധിക്കാത്തത് മുംബൈയ്ക്ക് തിരിച്ചടിയാണ്. പവർ പ്ലേയിൽ പന്തെറിയുന്ന ചഹറും ബോൾട്ടും ഇക്കാര്യത്തിൽ നിലവിൽ മോശമാണ്.
204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനാണ് സാധിച്ചത്. മുംബൈയുടെ പരാജയത്തിന് പിന്നാലെ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഉയർന്നത് മുംബൈ താരത്തിന് തന്നെയാണ്..
കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിനു പിന്നാലെ ടീമിന്റെ ഉടമകളില്‍ ഒരാളായ നിത അംബാനി, രോഹിത് ശര്‍മയുമായി ദീര്‍ഘനേരം ചര്‍ച്ച നടത്തിയിരുന്നു. മോശം ഫോമിലുള്ള രോഹിത് ടീമിന് പുറത്തായേക്കുമെന്ന അഭ്യൂഹങ്ങള്‍ അപ്പോള്‍ മുതല്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്.
താരം ഇപ്പോൾ നടത്തിയ ഒരു പരാമർശം റോയൽസ് ആരാധകരിൽ വലിയ വിമർശനത്തിന് കാരണമായിട്ടുണ്ട്. ഇത് വരെയും റോയൽസിനായി കളിച്ച ബട്ട്ലർ ആ നന്ദി മറന്നെന്നാണ് ആരാധകരുടെ വാദം.
ഇനിയും തിളങ്ങാനായില്ല എങ്കിൽ ഈ ഐപിഎൽ സീസണ് ശേഷം വിരമിക്കുന്നതാണ് നല്ലതെന്ന ആവശ്യം ഉയർത്തിയിരിക്കുകയാണ് ആരാധകർ. ആ 4 താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.
ആദ്യ റൗണ്ടുകൾ പിന്നിടുമ്പോൾ തന്നെ പല നായകന്മാരുടെയും കസേരയ്ക്ക് ഇളക്കം സംഭവിച്ചിട്ടുണ്ട്. ഇനിയും ടീം മികച്ച പ്രകടനം നടത്തിയില്ല എങ്കിൽ നായകസ്ഥാനം തെറിക്കാൻ സാധ്യതയുള്ള നാല് നായകന്മാർ ആരൊക്കെയാണെന്ന് നോക്കാം..
ബുംറയുടെ അഭാവം ഗുണകരമാക്കുക തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ നിറഞ്ഞാടിയ വിഘ്നേഷ് പുത്തൂരിനും അശ്വനി കുമാറിനുമാണ്.
കൊൽക്കത്തയ്ക്കെതിരെയുള്ള മത്സരത്തിന് ശേഷം മുംബൈ ഇന്ത്യൻസ് ഉടമസ്ഥയായ നിതാ അംബാനിയുമായി ഏറെ നേരം ഗൗരവമേറിയ ചര്‍ച്ച നടത്തിയതിന്റെ വീഡിയോ പുറത്തു വന്നിരിക്കുകയാണ്.
നിലവിൽ അന്തരാഷ്ട്ര ക്രിക്കറ്റിൽ സജീവമായ ഇരുവരും ഇത്തരത്തിൽ മോശം പ്രകടനം നടത്തുമ്പോൾ 43 കാരനായ ധോണി ഭേദപ്പെട്ട പ്രകടനം നടത്തുന്നുവെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.
മുംബൈയുടെ പരാജയം ചർച്ചയാവുന്നതോടെ നായകൻ ഹർദിക് പാണ്ട്യയുടെ മോശം ക്യാപ്റ്റൻസി കൂടി ചർച്ചയാവുകയാണ്. ഒന്നല്ല, ഒന്നിലധികം തിരുമാനങ്ങളാണ് ഹാർദിക്കിന് ഇന്ന് പാളിയത്.