ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസണിൽ ഇതുവരെ രോഹിത് ശർമ്മയ്ക്ക് മികച്ച ഫോം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ സീസണിൽ ഇതോടകം നാല് മത്സരങ്ങളിൽ നിന്ന് വെറും 29 റൺസ് നേടാനെ രോഹിതിന് സാധിച്ചിട്ടുള്ളു. നിലവിൽ ആദ്യ ഇലവനിൽ പോലുമില്ലാത്ത താരം ബാറ്റ്
മുംബൈയുടെ പരാജയത്തിന് കാരണം ഇത്തരത്തിൽ ഹർദിക് സ്വീകരിക്കുന്ന മണ്ടൻ തീരുമാനങ്ങൾ മൂലമാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനായി ദയനീയ പ്രകടനമാണ് രോഹിത് ശർമ്മ കാഴ്ച്ചവെക്കുന്നത്. ഇതുവരെ താരത്തിന് ഈ സീസണിൽ മികച്ച ഫോം കണ്ടെത്താൻ സാധിച്ചിട്ടില്ല. നാല് കളിയിൽ നിന്ന് വെറും 29 റൺസ് നേടാൻ മാത്രമേ താരത്തിന് സാധിച്ചിട്ടുള്ളു. ഇതേ
ടീമിലെ മുൻനിര ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ ആരോഗ്യവാനാണെന്നും തിങ്കളാഴ്ച റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നടക്കുന്ന മത്സരത്തിന്, ബുംറയെ ലഭ്യമാണെന്നും വ്യക്തമാക്കി.
പരിക്കുമൂലം ഏറെക്കാലം കളിക്കളത്തിന് പുറത്തായിരുന്ന ബുമ്രയ്ക്ക് ബിസിസിഐയുടെ ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചതോടെ താരം മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ ചേർന്നിരിക്കുകയാണ്. താരം ക്യാമ്പിൽ ചേർന്നതായി മുംബൈ ഇന്ത്യൻസ് തന്നെയാണ് അറിയിച്ചത്.
എന്നാൽ സത്യാവസ്ഥ ഇതല്ല. രോഹിത് ശർമ്മക്ക് പരിക്ക് പറ്റിയത്തിനെ തുടർന്നാണ് LSG ക്കെതിരായ മത്സരത്തിൽ കളിക്കാതെയിരുന്നത്.
മുംബൈയുടെ സമീപകാല മോശം പ്രകടനം ആരാധകർക്കിടയിൽ ചർച്ചയാവുമ്പോൾ ഒരു ബിഗ് ഹിറ്ററുടെ അഭാവം കൂടി ആരാധകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ട്രെന്റ് ബോൾട്ട്, ദീപക് ചഹർ എന്നിവരെ ലേലത്തിൽ ടീമിലെത്തിച്ചെങ്കിലും ഇരുവർക്കും ഇത് വരെ ഇമ്പാക്ട് ഉണ്ടാക്കാൻ സാധിച്ചില്ല. പവർ പ്ലേയിൽ വിക്കറ്റുകൾ വീഴ്ത്താൻ സാധിക്കാത്തത് മുംബൈയ്ക്ക് തിരിച്ചടിയാണ്. പവർ പ്ലേയിൽ പന്തെറിയുന്ന ചഹറും ബോൾട്ടും ഇക്കാര്യത്തിൽ നിലവിൽ മോശമാണ്.
204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനാണ് സാധിച്ചത്. മുംബൈയുടെ പരാജയത്തിന് പിന്നാലെ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഉയർന്നത് മുംബൈ താരത്തിന് തന്നെയാണ്..
കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിനു പിന്നാലെ ടീമിന്റെ ഉടമകളില്‍ ഒരാളായ നിത അംബാനി, രോഹിത് ശര്‍മയുമായി ദീര്‍ഘനേരം ചര്‍ച്ച നടത്തിയിരുന്നു. മോശം ഫോമിലുള്ള രോഹിത് ടീമിന് പുറത്തായേക്കുമെന്ന അഭ്യൂഹങ്ങള്‍ അപ്പോള്‍ മുതല്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്.





