റൺസുകൾ വഴങ്ങുന്നു എന്ന് മാത്രമല്ല, നിർണായക ഘട്ടങ്ങളിൽ ബാറ്റർമാരെ പ്രതിസന്ധിയിലാക്കുന്ന ലൈനോ ലെങ്തോ, യോർക്കറുകളോ കണ്ടെത്താൻ താരത്തിന് സാധിക്കുന്നില്ല എന്ന് മാത്രമല്ല, ബാറ്റർക്ക് അനായാസം റൺസ് കണ്ടെത്താൻ സാധിക്കുന്ന ഫുൾടോസറുകൾ താരം വഴങ്ങുകയും ചെയ്യുന്നുമുണ്ട്.
തന്റെ പേസ്, ലൈൻ, ലെങ്ത് എന്നിവ ഉപയോഗിച്ച് വൈഭാവിനെ ആർച്ചർ പരീക്ഷിക്കുമ്പോൾ ആർച്ചറെ താരം മനോഹരമായി നേരിടുന്നതും വിഡിയോയിൽ കാണാം. ഇത്തരത്തിൽ പക്വതയോടെ ബാറ്റ് വീശുന്ന താരത്തെ റോയൽസ് ഇനിയെങ്കിലും ടീമിലെത്തിക്കണമെന്നാണ് ആരാധകരുടെ വാദം.
സീസണിൽ ഇത് വരെ അഞ്ച് മത്സരങ്ങളിൽ നിന്നും 3 രണ്ട് വിക്കറ്റുകൾ മാത്രമാണ് താരത്തിന് വീഴ്ത്താനായത്. പല മത്സരങ്ങളിലും താരം നന്നായി തല്ല് വാങ്ങുകയും ചെയ്തു. പഞ്ചാബിനായി ഇത്തവണ യാതൊരു ഇമ്പാക്റ്റും ഉണ്ടാക്കാൻ താരത്തിന് സാധിച്ചിട്ടില്ല.
സീസണിൽ അഞ്ച് മത്സരങ്ങളിൽ നാല് പോയിന്റുമായി ഏഴാം സ്ഥനത്തുള്ള റോയൽസിന് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ഇന്ന് വിജയം അനിവാര്യമാണ്.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസണിൽ ഗംഭീര പ്രകടനമാണ് ഗുജറാത്ത് ടൈറ്റൻസ് ബാറ്റ്‌സ്മാനായ സായ് സുദർശൻ കാഴ്ച്ചവെക്കുന്നത്. നിലവിൽ സീസണിൽ ഏറ്റവും കൂടുതൽ റൺസെടുത്ത താരമാണ് സായ് സുദർശൻ. ആറ് മത്സരങ്ങളിൽ നിന്ന് 329 റൺസുകളാണ് താരം അടിച്ച് കൂട്ടിയത്. ഈ
പ്ലേ ഓഫ് പ്രതീക്ഷകളുണ്ടെങ്കിലും പ്ലേഓഫ് കളിക്കണമെങ്കിൽ 3 താരങ്ങളെ ടീമിൽ നിന്ന് പുറത്താക്കി പകരം 3 മികച്ച താരങ്ങളെ കണ്ടെത്താൻ രാജസ്ഥാൻ തയാറാകണമെന്നാണ് നായകൻ സഞ്ജു സാംസണോട് ആരാധകർ ആവശ്യപ്പെടുന്നത്.
മഞ്ഞ് വീഴ്ച കാരണം പിച്ചിന് നനവുണ്ടാവുമ്പോൾ ബൗളർമാർക്ക് പന്തിൽ സ്വിങ്ങുകളോ ടേണിങ്ങുകളോ കൃത്യമായി ലഭിക്കാറില്ല. ഇത് ബാറ്റർക്ക് മികച്ച അവസരമാണ്.
ഗുജറാത്ത് ഉയർത്തിയ 218 എന്ന സ്‌കോർ പിന്തുടരാൻ ഇറങ്ങിയ രാജസ്ഥാന് 58 റൺസിന്റെ കൂറ്റൻ തോൽവിയാണ് വഴങ്ങേണ്ടി വന്നത്. മത്സരത്തിന് പിന്നാലെ തോൽവിക്കുള്ള കാരണവും നായകൻ സഞ്ജു തുറന്ന് പറഞ്ഞിരിക്കുകയാണ്.
പരാഗിൽ നിന്നും സഞ്ജുവിലേക്ക് നായക സ്ഥാനം തിരിച്ചെത്തിയതോടെ ടീമിൽ അദ്ദേഹം ഉണ്ടാക്കിയ രണ്ട് പ്രധാന തീരുമാനങ്ങളും ഏറെ ചർച്ചയാവുകയാണ്. ഈ തീരുമാനം ഇനിയും നടപ്പിലാക്കിയാൽ രാജസ്ഥാൻ ഇനിയും മുന്നേറാൻ സാധിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
രണ്ടു പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് രാജസ്ഥാൻ നിലവിലുള്ളത്. ശനിയാഴ്ച പഞ്ചാബ് കിങ്സിനെതിരെയുള്ള മത്സരത്തിലാണ് സഞ്ജുവിന്റെ നായകനായുള്ള മടങ്ങിവരവ്. എന്നാൽ ഈ മടങ്ങിവരവിൽ വലിയൊരു പ്രതിസന്ധി സഞ്ജുവിന് മുന്നിലുണ്ട്.







