സീസണിൽ അഞ്ച് മത്സരങ്ങളിൽ നാല് പോയിന്റുമായി ഏഴാം സ്ഥനത്തുള്ള റോയൽസിന് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ഇന്ന് വിജയം അനിവാര്യമാണ്.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസണിൽ ഗംഭീര പ്രകടനമാണ് ഗുജറാത്ത് ടൈറ്റൻസ് ബാറ്റ്‌സ്മാനായ സായ് സുദർശൻ കാഴ്ച്ചവെക്കുന്നത്. നിലവിൽ സീസണിൽ ഏറ്റവും കൂടുതൽ റൺസെടുത്ത താരമാണ് സായ് സുദർശൻ. ആറ് മത്സരങ്ങളിൽ നിന്ന് 329 റൺസുകളാണ് താരം അടിച്ച് കൂട്ടിയത്. ഈ
പ്ലേ ഓഫ് പ്രതീക്ഷകളുണ്ടെങ്കിലും പ്ലേഓഫ് കളിക്കണമെങ്കിൽ 3 താരങ്ങളെ ടീമിൽ നിന്ന് പുറത്താക്കി പകരം 3 മികച്ച താരങ്ങളെ കണ്ടെത്താൻ രാജസ്ഥാൻ തയാറാകണമെന്നാണ് നായകൻ സഞ്ജു സാംസണോട് ആരാധകർ ആവശ്യപ്പെടുന്നത്.
ഋതുരാജ് ബൗളർമാരെ ഉപയോഗിക്കുന്ന രീതിയിലും ഫീൽഡ് സെറ്റപ്പിലും ആരാധകർക്ക് വിയോജിപ്പുണ്ട്. അതിനാൽ പരിക്ക് മാറി അദ്ദേഹം അടുത്ത സീസണിൽ തിരിച്ചെത്തിയാൽ നായക സ്ഥാനം നൽകേണ്ടതില്ല എന്ന അഭിപ്രായം ആരാധകർ ഉയർത്തുന്നത്.
മഞ്ഞ് വീഴ്ച കാരണം പിച്ചിന് നനവുണ്ടാവുമ്പോൾ ബൗളർമാർക്ക് പന്തിൽ സ്വിങ്ങുകളോ ടേണിങ്ങുകളോ കൃത്യമായി ലഭിക്കാറില്ല. ഇത് ബാറ്റർക്ക് മികച്ച അവസരമാണ്.
തന്റെ പഴയ ക്ലബ്ബിനെതിരെ താരം നടത്തുന്ന പ്രകടനം ആരാധകർ ഉറ്റുനോക്കിയെങ്കിലും 25 പന്തിൽ 36 റണ്സെടുത്ത് ജോസേട്ടൻ പുറത്താവുകയായിരുന്നു. എന്നാൽ ബട്ട്ലറുടെ ദൗർബല്യം കൃത്യമായി അറിയാവുന്ന സഞ്ജു താരത്തിനായി ഒരുക്കിയ കെണിയും ഒരു ക്യാപ്റ്റൻ എന്ന നില
ഗുജറാത്ത് ഉയർത്തിയ 218 എന്ന സ്‌കോർ പിന്തുടരാൻ ഇറങ്ങിയ രാജസ്ഥാന് 58 റൺസിന്റെ കൂറ്റൻ തോൽവിയാണ് വഴങ്ങേണ്ടി വന്നത്. മത്സരത്തിന് പിന്നാലെ തോൽവിക്കുള്ള കാരണവും നായകൻ സഞ്ജു തുറന്ന് പറഞ്ഞിരിക്കുകയാണ്.
പരാഗിൽ നിന്നും സഞ്ജുവിലേക്ക് നായക സ്ഥാനം തിരിച്ചെത്തിയതോടെ ടീമിൽ അദ്ദേഹം ഉണ്ടാക്കിയ രണ്ട് പ്രധാന തീരുമാനങ്ങളും ഏറെ ചർച്ചയാവുകയാണ്. ഈ തീരുമാനം ഇനിയും നടപ്പിലാക്കിയാൽ രാജസ്ഥാൻ ഇനിയും മുന്നേറാൻ സാധിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
ഇപ്പോളിത ക്യാപ്റ്റനായുള്ള തന്റെ ആദ്യ മത്സരത്തിൽ തന്നെ, സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന പഞ്ചാബ് കിങ്‌സിനെ തോൽപിച്ചിരിക്കുകയാണ് രാജസ്ഥാൻ.
മലയാളി താരം സഞ്ജു സാംസണ് പത്തിൽ ഒമ്പത് റേറ്റിങ്ങാണ് ഗെയിൽ നൽകിയിരിക്കുന്നത്. സീസണിൽ ആദ്യ മത്സരത്തിൽ തിളങ്ങിയ സഞ്ജുവിന് പിന്നീടുള്ള രണ്ട് മത്സരങ്ങളിലും തിളങ്ങാനായില്ല.. എങ്കിലും സഞ്ജുവിന് മികച്ച പ്രഹരശേഷിയുണ്ടെന്ന് ഗെയ്ൽ വിലയിരുത്തുന്നു.







