താരം പരിക്കിൽ നിന്ന് പൂർണമായി മുക്തനായി ബോധ്യം വന്നതോടെ CoE‘s സഞ്ജുവിന് ഫീൽഡിങ് ചെയ്യാനുള്ള അനുമതി നൽകിയത്.
ഹാര്‍ദിക് പാണ്ഡ്യയുടെ നീക്കം വിഘ്‌നേഷിന്റെ ആത്മവിശ്വാസം തകര്‍ക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. സിഎസ്‌കെയ്‌ക്കെതിരേ മൂന്ന് വിക്കറ്റ് നേടിയ വിഘ്‌നേഷ് ഗുജറാത്തിനെതിരേ അവസരം പ്രതീക്ഷിക്കുമെന്നുറപ്പാണ്. ഈ സമയത്താണ് താരത്തെ മുംബൈ തഴയുന്നത്.
ഐപിഎലിൽ റിഷാബ് പന്തിനേക്കാൾ ഗംഭീര പ്രകടനമാണ് സഞ്ജു സാംസൺ കാഴ്ച്ചവെച്ചത്.
18 കോടിക്ക് പഞ്ചാബ് വാങ്ങിയ ചഹൽ ഇന്ന് നല്ല പോലെ തല്ല് കൊണ്ടു. മൂന്നോവറെറിഞ്ഞ ചഹാൽ 34 റൺസാണ് വഴങ്ങിയത്. വിക്കറ്റൊന്നും നേടാനായതുമില്ല. നല്ല പോലെ അടി വാങ്ങിയ താരത്തിന് നാലാം ഓവർ ഏൽപ്പിക്കാൻ നായകൻ ശ്രേയസ് അയ്യരും തയാറായില്ല.
37 പന്തിൽ നിന്ന് 66 റൺസുകളാണ് താരം ഹൈദരാബാദിനെതിരെ അടിച്ച് കൂട്ടിയത്. ഏഴ് ഫോറും നാല് സിക്സറുകളും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
ഇതിൽ 12.50 കോടിക്ക് RR ഈ മെഗാ ലേലത്തിൽ സ്വന്തമാക്കിയ ഇംഗ്ലീഷ് ബൗളർ ജോഫ്ര ആർച്ചർ, 4 ഓവറിൽ 76 റൺസുകളാണ് വഴങ്ങിയത്.
ഐപിഎൽ ടീമുകൾ പ്രവർത്തിക്കുന്നത് പ്രധാനമായും ബിസിനസ് താൽപര്യങ്ങളിലാണ്. അതൊരു തെറ്റല്ല. ഫ്രാഞ്ചൈസി ക്രിക്കറ്റുകളുടെ നിലനിൽപ്പും ഇത്തരത്തിലുള്ള ബിസിനസ് സ്ട്രാറ്റജികൾ ലക്ഷ്യമാക്കിയാണ്. ഈ ബിസിനസ് സ്ട്രാറ്റജികൾക്കിടയിൽ സഞ്ജുവിന്റെ രാജസ്ഥാൻ റോയല്സിലെ നിലനിൽപ്പ് എങ്ങനെയാണെന്ന് പരിശോധിക്കാം…
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസൺന്റെ തുടക്കത്തിൽ തന്നെ രാജസ്ഥാൻ ആരാധകരെ തേടി നിരാശക്കരമായ അപ്ഡേറ്റാണ് പുറത്ത് വരുന്നത്. സീസണിലെ ആദ്യ മൂന്ന് മത്സരത്തിൽ ടീമിനെ നയിക്കാൻ സഞ്ജു സാംസൺ ഉണ്ടാക്കില്ല. സഞ്ജു സാംസൺ പകരം റിയാൻ പരാഗായിരിക്കും ആദ്യ മൂന്ന്
സഞ്ജു ഇമ്പാക്റ്റ് പ്ലേയർ ആയതിനാൽ സഞ്ജുവിന് പകരം മറ്റൊരു ബാറ്ററും ആദ്യ ഇലവനിൽ എത്താൻ സാധ്യത കാണുന്നില്ല.പകരം ഏതെങ്കിലും ഒരു ബൗളറായിരിക്കും ഇലവനിൽ എത്തുക.
ഇത്തവണ ക്യാപ്റ്റൻസിക്ക് പുറമെ രാജസ്ഥാനിൽ പുതിയ റോൾ കൂടി ലഭിച്ചിരിക്കുകയാണ് സഞ്ജുവിന്.






