പല ക്ലബ്ബുകളും തങ്ങളുടെ നിർണായക താരങ്ങളെ നിലനിർത്തി പുതിയ താരങ്ങൾക്ക് വേണ്ടിയുള്ള ശ്രമത്തിലാണ്. ഇതിനിടയിൽ ഒരു ഐഎസ്എൽ ക്ലബ് മികച്ച പ്രകടനം നടത്തുന്ന തങ്ങളുടെ എല്ലാ വിദേശ താരങ്ങളെയും റിലീസ് ചെയ്യാൻ ഒരുങ്ങുന്നു എന്നാ വാർത്ത ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയാണ്.
പല താരങ്ങളെയും ബ്ലാസ്റ്റേഴ്‌സ് ഓഫ് ലോഡ് ചെയ്യുമെന്നാണ് റൂമറുകൾ. ഇത് ആരാധകർക്കിടയിൽ ആശങ്കയും ഉളവാക്കിയിട്ടുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് വിൽക്കില്ലെന്ന് ഉറപ്പിക്കാവുന്ന 3 താരങ്ങൾ കൂടിയുണ്ട്. ആ 3 താരങ്ങൾ ആരൊക്കെയാണ് പരിശോധിക്കാം…
കഴിഞ്ഞ വർഷം ഏപ്രിലിൽ കാനേഡിയൻ പ്രീമിയർ ലീഗ് ക്ലബായ അത്ലറ്റിക്കോ ഒറ്റാവിയ ട്രയൽസിനായി കഷ്ണിച്ച താരമാണ് എഡ്മണ്ട്
മെഗാലേലത്തിന് രണ്ട് ദിവസം മുമ്പ് വരെ രണ്ട് പേരെ മാത്രമാണ് സി.എസ്.കെ നിലനിർത്താൻ ഉദ്ദേശിച്ചത്. പന്തിന് വേണ്ടി ലേലത്തിൽ പോകാനും അവിടെ നിന്നും പന്തിനെ വാങ്ങിക്കാനുള്ള തുക കണ്ടെത്താനുമാണ് സിഎസ്കെ രണ്ട് പേരെ മാത്രം നിലനിർത്താൻ തീരുമാനിച്ചതിന് പിന്നിൽ.
3 വിദേശ താരങ്ങളും രണ്ട് ഇന്ത്യൻ താരങ്ങളുമാണ് പ്രധാനമായും ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ടുള്ള ട്രാൻസ്ഫർ റൂമറുകളിൽ സജീവമായുള്ളത്.
ഖേൽ സമാചാർ എന്ന മാധ്യമമാണ് റിപ്പോർട്ടിന്റെ ഉറവിടം. കേരളാ ബ്ലാസ്റ്റേഴ്സിന് പുറമെ ഹൈദരാബാദ് എഫ്സിയും താരത്തെ ശ്രമിക്കുന്നതായാണ് റിപ്പോർട്ട്.
പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ ആശിഷ് നെഗി ഇന്ന് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട ചില അപ്‌ഡേറ്റുകൾ പങ്ക് വെച്ചിട്ടുണ്ട്. ആ അപ്‌ഡേറ്റുകൾ പരിശോധിക്കാം..
നിരവധി എക്സ് പേജുകളിൽ നിരവധി റൂമറുകൾ പ്രചരിക്കുന്നുണ്ടെങ്കിലും പലതിനും കൃത്യമായ ഉറവിടങ്ങളില്ല. എന്നാൽ പ്രചരിക്കുന്ന റൂമറുകളിൽ സ്ഥിരിക്കാൻ സാധിക്കുന്ന പ്രബലമായ രണ്ട് റിപ്പോർട്ടുകൾ കൂടിയുണ്ട്.
ഒരു ഇന്ത്യൻ ഫുട്ബാളർക്ക് ഒരു സീസണിൽ ഒരു കോടി രൂപ പ്രതിഫലം ലഭിക്കുക എന്ന് പറഞ്ഞാൽ അത് ചില്ലറക്കാര്യമല്ല. ഐപിഎല്ലിൽ ഒരു അരങ്ങേറ്റക്കാരന് കോടികൾ ലഭിക്കുമെങ്കിലും ഫുട്ബോളിൽ അതല്ല അവസ്ഥ. ഇന്ത്യൻ ഇതിഹാസം സുനിൽ ഛേത്രി ഒരു കോടിക്ക് മുകളിൽ പ്രതിഫലം
മോണ്ടിനെഗ്രെനിയൻ പ്രതിരോധ താരം മിലോസ് ഡ്രിങ്കിച്ചാണ് ക്ലബ് വിടുന്ന ആദ്യ താരം. 2026 വരെ താരത്തിന് ബ്ലാസ്റ്റേഴ്സിൽ കരാറുണ്ടെങ്കിലും സീസൺ അവസാനം താരത്തെ കൈവിടാനാണ് ബ്ലാസ്റ്റേഴ്‌സ് തീരുമാനം.









