മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂനയാണ് ക്ലബ്ബിന്റെ പരിശീലകൻ. മലയാളി താരമായ ജോബി ജസ്റ്റിനും ക്ലബ്ബിനു വേണ്ടി കളിക്കുന്നുണ്ട്. തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയാണ് ക്ലബ്ബിന്റെ ഉടമ.
ചാമ്പ്യൻസ് ട്രോഫി കിരീടം നേടിക്കൊണ്ട് ഗംഭീർ തന്റെ സ്ഥാനം ഉറപ്പിച്ചു എന്ന് മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റ് ടീമിനകത്ത് തന്റെ ആധിപത്യം കൂടി അദ്ദേഹം ഉറപ്പിക്കുകയാണ്. ഗംഭീർ ആധിപത്യം ഉറപ്പിക്കുമ്പോൾ സ്വാഭാവികമായും മലയാളി താരം സഞ്ജു സാംസണ് അത് ഗുണകരമാവും.
ലൂണ ബ്ലാസ്റ്റേഴ്സ് വിടുകയാണെങ്കിൽ അദ്ദേഹത്തെ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബ്ബുകൾ രംഗത്ത് വന്നേക്കാം. കാരണം നേരത്തെ അദ്ദേഹത്തെ സ്വന്തമാക്കാൻ പല ക്ലബ്ബുകളും താൽപര്യം കാണിച്ചിരുന്നു.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഐഎസ്എൽ സീസണിലെ ഏറ്റവും കുറഞ്ഞ അറ്റൻഡൻസാണിത്. ചിലപ്പോൾ ഐഎസ്എൽ ചരിത്രത്തിലേതും.
ഗോൾകീപ്പർ നോറ ഫെർണാണ്ടസിനെ പൂർണ്ണമായും മറികടന്ന പന്ത്, ഗോൾലൈൻ കടക്കവെയാണ് ബികാശ് രക്ഷാപ്രവർത്തനം നടത്തിയത്. ആ ഗോൾലൈൻ ക്ലിയറൻസ് ഇല്ലായിരുന്നുവെങ്കിൽ മത്സരം സമനിലയിൽ കലാശിച്ചേനേ…
കഴിഞ്ഞദിവസം മുംബൈ സിറ്റി എഫ്സിക്കെതിരെ നടന്ന മത്സരത്തിനുശേഷം കേരള ബ്ലാസ്റ്റേഴ്സിൽ തുടരുന്നതിനെപ്പറ്റി ചില സംശയങ്ങൾ ലുണ ബാക്കിയാക്കിയിരുന്നു.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഐഎസ്എൽ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ പൂർണമായും അവസാനിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന സൂപ്പർ കപ്പ് മാത്രമാണ് സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ. നിലവിലെ ടീമിൽ ഒരുപാട് അഴിച്ചുപണികൾ നടത്തേണ്ടതിനാൽ സമ്മർ വിൻഡോ ബ്ലാസ്റ്റേഴ്സിന് നിർണായകമാണ്. സമ്മർ വിൻഡോ ആരംഭിക്കാൻ ഇനി മാസങ്ങൾ ബാക്കിയുണ്ടെങ്കിലും
ക്യാപ്റ്റന്‍ നല്‍കുന്ന വെടിക്കെട്ട് തുടക്കങ്ങള്‍ ഡ്രസ്സിംഗ് റൂമിന് നല്ല സന്ദേശമാണ് നല്‍കുന്നത്. നിര്‍ഭയ ക്രിക്കറ്റ് കളിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. നിങ്ങള്‍ ഒരാളടിച്ച റണ്‍സ് മാത്രം നോക്കിയാണ് അയാളെ വിലയിരുത്തുന്നത്. എന്നാല്‍ ഞങ്ങള്‍ അയാള്‍ കളിയില്‍ ചെലുത്തിയ പ്രഭാവമാണ് നോക്കുന്നത്. നിങ്ങള്‍ കണക്കുകള്‍
ഐഎസ്എല്ലിൽ നിന്നും 13 ക്ലബ്ബുകളും ഐ ലീഗിലെ ടോപ് 3 ക്ലബ്ബുകളുമായിരിക്കും സൂപ്പർ കപ്പിൽ കളിക്കുക. വിജയികൾക്ക് എഎഫ്സി ചാമ്പ്യൻസ് ലീഗ് 2 ന്റെ പ്ലേ ഓഫ് യോഗ്യതയും ലഭിക്കും. ഇപ്പോൾ സൂപ്പർ കപ്പിന്റെ ഫിക്സറുകളുടെ ആദ്യ രൂപം പുറത്ത് വന്നിരിക്കുകയാണ്.
ബ്ലാസ്റ്റേഴ്സിന്റെ മാർക്കറ്റ് വാല്യൂ ₹47.4 കോടിയാണ് എങ്കിൽ നോർത്ത് ഈസ്റ്റിന്റെ മാർക്കറ്റ് വാല്യൂ ₹32.4 കോടിയാണ്. ഐഎസ്എല്ലിലെ ഏറ്റവും മൂല്യമേറിയ ക്ലബ്ബുകളിൽ ഒമ്പതാം സ്ഥാനത്താണ് അവർ. ജംഷദ്പൂരിനാവട്ടെ മാർക്കറ്റ് വാല്യൂ ₹26.4 കോടി മാത്രമാണ്. മൂല്യമേറിയ ക്ലബ്ബുകളിൽ 12 ആം സ്ഥാനത്താണ്







