ബ്ലാസ്റ്റേഴ്സിന്റെ കിരീട വരൾച്ചയും, മാനേജ്‌മെന്റിന്റെ ദീർഘ വീക്ഷണമില്ലാത്ത പദ്ധതികളും കാരണം പല താരങ്ങളും ക്ലബ് വിട്ട് മികച്ച ക്ലബ്ബിലേക്ക് പോകണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്.
ഇന്ത്യ- പാക് മത്സരമല്ല; ചാമ്പ്യൻസ് ട്രോഫിയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ടത് ഇന്ത്യയുടെ മറ്റൊരു പോരാട്ടം
ക്രിക്കറ്റ് ലോകത്തെ ബദ്ധവൈരികളാണ് ഇന്ത്യയും പാകിസ്താനും. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം കാണുന്ന പ്രേക്ഷകരുടെ എണ്ണം എന്നും റെക്കോർഡുകൾ സൃഷ്ടിക്കാറുണ്ട്.
ജംഷദ്പൂരുമായുള്ള അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയത്തിൽ കളി കാണാൻ എത്തിയവർ നാലായിരത്തിലും താഴെയായിരുന്നു. ആരാധക പ്രതിഷേധം ശക്തമായതോടെ പ്രതിഷേധം തണുപ്പിച്ച് ആരാധകരെ വീണ്ടും ക്ലബ്ബുമായി അടുപ്പിക്കാനുള്ള നീക്കമാണ് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സീസണിൽ മികച്ച പ്രകടനമാണ് ജീസസ് നടത്തിയത്. അതിനാൽ താരത്തിനായി വമ്പൻ ഓഫറുകൾ വന്നാലും അത്ഭുതപ്പെടാനില്ല. നിലവിൽ ഒരൊറ്റ ക്ലബ്ബും താരത്തെ സമീപിച്ചിട്ടില്ല എന്നുള്ളത് ബ്ലാസ്റ്റേഴ്സിന് ആശ്വാസകരമാണ്.
ഈ രണ്ടു ഓപ്ഷനുകൾക്ക് പിന്നാലെ, പുതിയൊരു പരിശീലകനെ നിയമിക്കാനും മാനേജ്മെന്റിനുള്ളിൽ ചർച്ചയുണ്ട്. ടി.ജി പുരുഷോത്തമനെയും തോമസ് ചോഴ്സിനെയും സ്റ്റാഫിംഗ് സ്ക്വാഡിൽ നിലനിർത്തി പുതിയ പരിശീലകനെ കൊണ്ടുവരണമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.
ജനുവരി ട്രാൻസ്ഫർ വിൻഡോയ്ക്ക് പിന്നാലെ അടുത്ത സീസണിലേക്ക് സ്വന്തമാക്കേണ്ട താരങ്ങളുടെ പട്ടിക ബ്ലാസ്റ്റേഴ്സ് തയ്യാറാക്കിയിരുന്നു. കൂടാതെ സീസൺ അവസാനം റിലീസ് ചെയ്യേണ്ട താരങ്ങളെ പറ്റിയും നിലവിൽ ലോണിൽ അയച്ച താരങ്ങളുടെ ഭാവിയെ പറ്റിയും ബ്ലാസ്റ്റേഴ്സ് ഒരു രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.
നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെയ മത്സരത്തിൽ സമനിലയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഫലം. 60 മിനുറ്റിലേറെ 10 പേരുമായി കളിച്ച ബ്ലാസ്റ്റേഴ്‌സ് വിജയത്തോളം വിലയുള്ള സമനിലയാണ് നേടിയത്. മത്സരത്തിന്റെ 30 ആം മിനുട്ടിൽ ഐബാൻ ദോഹ്ലിങ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെയാണ് ബ്ലാസ്റ്റേഴ്സിന് പത്ത് പേരുമായി
ബ്ലാസ്റ്റേഴ്സ് ആരാധകർ ഒട്ടും പ്രതീക്ഷിക്കാത്ത ചില താരങ്ങൾ ഈ ജനുവരിയിൽ ക്ലബ് വിട്ട് പോയിട്ടുണ്ട്. എന്നാൽ ഇനിയും ആരാധകർ പ്രതീക്ഷിക്കാത്ത ചില വിദേശികൾ ക്ലബ് വിടാനുള്ള സാധ്യതകളുണ്ട്. പുറത്ത് വരുന്ന റിപോർട്ടുകൾ അനുസരിച്ച ബ്ലാസ്റ്റേഴ്‌സ് നിരയിലെ രണ്ട് വിദേശ താരങ്ങൾ ക്ലബ്
2023 ൽ കേരളാ ബ്ലാസ്റ്റേഴ്സിലെത്തിയ താരമാണ് പ്രീതം കോട്ടാൽ. അന്ന് വലിയൊരു ഡീലിന്റെ ഭാഗമായാണ് താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്. സഹൽ അബ്ദുൽ സമദിനെ ബഗാന് നൽകി 90 ലക്ഷം ട്രാൻഫർ ഫീയ്‌ക്കൊപ്പം നടന്ന സ്വാപ് ഡീലിലാണ് താരം കൊമ്പന്മാരോടോപ്പം ചേരുന്നത്. ബ്ലാസ്റ്റേഴ്സിലെത്തിയ ആദ്യ
സൗരവ് മൊണ്ടേൽ. പ്രബീർ ദാസ്, ബ്രൈസ് മിറാൻഡ തുടങ്ങിയ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ഇതിനോടകം ഈ ജനുവരിയിൽ ലോണിൽ അയച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു താരത്തെ കൂടി ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയക്കാനുള്ള നീക്കം നടത്തുകയാണ് എന്ന് സൂചിപ്പിക്കുന്ന റിപോർട്ടുകൾ പുറത്ത് വരികയാണ്. ടീമിന്റെ മൂന്നാം





