സൂപ്പർ കപ്പ് പോരാട്ടങ്ങൾക്ക് ഏപ്രിൽ 20 ന് തുടക്കമാവുകയാണ്. പ്രതീക്ഷകളുമായി വീണ്ടും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നുണ്ട്. സൂപ്പർ കപ്പ് പോരാട്ടത്തിന് ഇനി മണിക്കൂറുകൾ ബാക്കി നിൽക്കെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ് ടൂർണമെന്റ് സംഘാടകരായ എഐഎഫ്എഫ്. ഏപ്രിൽ 20 വൈകുന്നേരം 4:30
ബിസിസിഐയുടെ കേന്ദ്ര കരാറിലുള്ള താരമായതിനാൽ താരത്തിന്റെ ഫിറ്റ്നസ്സിൽ ബിസിസിഐയ്ക്കും ഇടപെടാൻ സാധിക്കും.
സൂപ്പർ കപ്പ് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നു പോവുന്നത്. നിലവിൽ സ്‌ക്വാഡിലെ യുവ താരങ്ങളായ സച്ചിന് സുരേഷിനും കോറു സിങ്ങിനും സൂപ്പർ കപ്പിൽ പങ്കെടുക്കാൻ കഴിയില്ലായെന്ന് വ്യക്തമായിട്ടുണ്ട്. ഇപ്പോളിത പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള
അടുത്ത സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ഇതോടകം തുടങ്ങി കഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഒട്ടേറെ അഭ്യൂഹങ്ങളാണ് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ് എഫ്സിയിടെ ലെഫ്റ്റ് ബാക്ക് താരമായ തെക്ചാം
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും മികച്ച പ്രകടനമാണ് മൊറൊക്കൻ മുന്നേറ്റ താരം നോഹ സദൗയി കാഴ്ച്ചവെച്ചത്. സീസണിൽ താരം ബ്ലാസ്റ്റേഴ്‌സിനായി 19 മത്സരങ്ങൾ നിന്ന് ഏഴ് ഗോളും അഞ്ച് അസ്സിസ്റ്റുമാണ് നേടിയത്. നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം നോഹ സദൗയിയെ
പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ ആശിഷ് നെഗി ഇന്ന് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട ചില അപ്‌ഡേറ്റുകൾ പങ്ക് വെച്ചിട്ടുണ്ട്. ആ അപ്‌ഡേറ്റുകൾ പരിശോധിക്കാം..
നിരവധി എക്സ് പേജുകളിൽ നിരവധി റൂമറുകൾ പ്രചരിക്കുന്നുണ്ടെങ്കിലും പലതിനും കൃത്യമായ ഉറവിടങ്ങളില്ല. എന്നാൽ പ്രചരിക്കുന്ന റൂമറുകളിൽ സ്ഥിരിക്കാൻ സാധിക്കുന്ന പ്രബലമായ രണ്ട് റിപ്പോർട്ടുകൾ കൂടിയുണ്ട്.
സൂപ്പർ കപ്പിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് നാളെ ഭുവനേശ്വരിലേക്ക് പറക്കും. കൊച്ചിയിൽ വെച്ചുള്ള പരിശീലന സെക്ഷനുകൾ അവസാനിപ്പിച്ചാണ് ടീം ഭുവനേശ്വരിലേക്ക് പറക്കുന്നത്. സൂപ്പർ കപ്പിൽ ഏപ്രിൽ 20ന് നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. അതോടൊപ്പം ലഭിക്കുന്ന റിപ്പോർട്ടുകൾ
സൂപ്പർ കപ്പിനായി ടീമുകൾ ഒരുക്കം നടത്തിനിടെ ഈസ്റ്റ് ബംഗാളിൽ പരിശീലകനും വിദേശ താരവും തമ്മിൽ നടന്ന വാക്ക് തർക്കമാണ് ഇപ്പോൾ ചർച്ചാ വിഷയം. ഇതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
രാജസ്ഥാന്റെ പ്രശ്നങ്ങൾ ഇത് കൊണ്ടൊന്നും അവസാനിക്കുന്നില്ലെന്നും യഥാർത്ഥ പ്രശ്‌നം ഇനി വരാനിരിക്കുന്നതാണെന്നുമാണ് ക്രിക്കറ്റ് നിരീക്ഷർ അഭിപ്രായപ്പെടുന്നത്.








