ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിൽ കിരീടം സ്വന്തമാക്കണമെന്ന ലക്ഷ്യത്തോടെ ഒരുക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും മികച്ച സൈനിങ്ങുകൾ സ്വന്തമാക്കാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മുന്നേറ്റ നിരയിൽ മികച്ച അവസരങ്ങൾ ലഭിച്ചിട്ടും നഷ്ടമാക്കി കളഞ്ഞ വിദേശ താരത്തിന്റെ പിഴവുകൾ ഒരിക്കലും അംഗീകരിക്കാൻ ആവുന്നതല്ല എന്നാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ വ്യക്തമാക്കിയത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ തുടങ്ങുന്നതിനു മുൻപായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക് ചെയ്തു തീർക്കേണ്ടതായി നിരവധി കാര്യങ്ങളാണുള്ളത്. നിരവധി പൊസിഷനുകളിലേക്ക് സൈനിങ്സ് അത്യാവശ്യമാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സൂപ്പർ കപ്പ് ടൂർണമെന്റ്ന് ശേഷം ടീമിനെ അഴിച്ചു പണിയാൻ ഒരുങ്ങുകയാണ്. അടുത്ത സീസൺ തുടങ്ങുന്നതിനു മുമ്പായി ടീമിൽ മാറ്റങ്ങൾ വരുത്താനാണ് ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്.
അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ഇന്ത്യൻ താരങ്ങൾക്കായി തിരച്ചിൽ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യെ സംബന്ധിച്ച് നിരവധി ട്രാൻസ്ഫർ അപ്ഡേറ്റ്കൾ പുറത്തുവരുന്നുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും പുതിയ താരങ്ങളെ ടീമിൽ എത്തിക്കാനുള്ള ശ്രമങ്ങളിലാണ്.
കഴിഞ്ഞ മണിക്കൂറുകളിൽ പുറത്ത് വന്ന അഭ്യൂഹങ്ങൾ പ്രകാരം മുംബൈ സിറ്റി എഫ്സിയുടെ റൈറ്റ് വിങറായ ബിപിൻ സിംഗ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് കൂടുമാറുമെന്നായിരുന്നു. എന്നാൽ ഈയൊരു അഭ്യൂഹം തള്ളി കൊണ്ട് മാർക്കസ് രംഗത്ത് വന്നിരുന്നു. ബിപിൻ സിംഗും ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള ട്രാൻസ്ഫർ നടക്കില്ലായെന്നും
ഇന്ത്യൻ സൂപ്പർ ലീഗിന്റെ സീസണിലെ മത്സരങ്ങൾ എല്ലാം അവസാനിച്ചു കഴിഞ്ഞപ്പോൾ ചെറിയ ഇടവേളയെടുത്ത കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതിയ പരിശീലകന് കീഴിൽ സൂപ്പർ കപ്പ് ടൂർണമെന്റിനു വേണ്ടി വീണ്ടും ഒരുക്കങ്ങൾ ഈ സീസണിൽ ആരംഭിച്ചിരുന്നു. നിർഭാഗ്യവശാൽ പതിവുപോലെ കിരീടമില്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് വമ്പൻ ട്രാൻസ്ഫർ റൂമറുകളാണ് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്. കഴിഞ്ഞ മണിക്കൂറുകളിൽ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പ്രചരിച്ചത്
ലഭ്യമാവുന്ന ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ബ്രസീലിയൻ താരത്തിനായി രണ്ട് ഐഎസ്എൽ ക്ലബ്ബുകൾ കടുത്ത നീക്കങ്ങൾ നടത്തുകയാണെന്നാണ്.






