കഴിഞ്ഞ ദിവസം യുവേഫ നേഷൻസ് ലീഗിൽ നടന്ന ബെൽജിയം- ഉക്രൈൻ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഉക്രൈൻ വിജയിച്ചത്. മത്സരത്തിൽ കലിയുഷ്‌നിയും ഉക്രൈൻ ടീമിനായി കളിച്ചിരുന്നു.
കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് പിന്നാലെ ഐഎസ്എല്ലിൽ നിന്നും തനിക്ക് മറ്റൊരു ഓഫർ വന്നതായി മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. ഫീൽഡ് വിഷൻ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇവാന്റെ വെളിപ്പെടുത്തൽ.
കേരളാ ബ്ലാസ്റ്റേഴ്‌സ് നാല് പരിശീലകരെ ഷോർട്ട് ലിസ്റ്റ് ചെയ്തതായി കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ പുറത്ത് വന്നിരുന്നു. അക്കൂട്ടത്തിൽ ഇവാൻ ഇല്ലെന്ന് ഇവാന്റെ വാക്കുകളിൽ നിന്ന് വ്യക്തം.
ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചെടുത്തോളം ഇത് വലിയൊരു തിരച്ചടിയാണ് എന്ന് പറയാൻ കഴിയില്ല.
ആശിഷ് നെഗിയുടെ അപ്ഡേറ്റ് പ്രകാരം ബ്ലാസ്റ്റേഴ്‌സ് ഇതോടകം 7-8 പരിശീലകന്മാരെ പുതിയ പരിശീലകനാക്കാൻ ഇന്റർവ്യൂ നടത്തിയിരിക്കുകയാണ്. ഇതിൽ വമ്പന്മാരുടെ പേരുകളാണ് പുറത്ത് വരുന്നത്.
2020 ൽ ബ്ലാസ്റ്റേഴ്സിലെത്തിയ സച്ചിൻ 2021 ലാണ് സീനിയർ സ്‌ക്വാഡിന്റെ ഭാഗമാവുന്നത്. കഴിഞ്ഞ സീസണിലാണ് താരം അരങ്ങേറ്റം നടത്തുന്നതും. ബ്ലാസ്റ്റേഴ്സിനായി ഇത് വരെ 46 മത്സരങ്ങളിൽ താരം വല കാത്തിട്ടുണ്ട്.
ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഈ മാസം കഴിയുന്നത് മുൻപ് തന്നെ തങ്ങളുടെ പുതിയ പരിശീലകനെ ഔദ്യോഗികമായി പ്രഖ്യാപ്പിക്കുമെന്നാണ്.
ഐഎഫ്ടി ന്യൂസ് മീഡിയ പങ്ക് വെച്ച ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകരുടെ ലിസ്റ്റിൽ ഇവാൻ ആശാനുമുണ്ട്. കൂടാതെ മാർക്കസ് മെർഗുല്ലോ ബ്ലാസ്റ്റേഴ്‌സ് നാല് പരിശീലകരുടെ പേര് ഷോർട്ട് ലിസ്റ്റ് ചെയ്തതായും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനാൽ ഇവാന്റെ സാധ്യതകൾ ഇപ്പോഴും പൂർണമായും അടയുന്നില്ല.
കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരാഴ്ചയ്ക്കുള്ളിൽ പുതിയ പരിശീലകന്റെ കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കുമെന്നാണ്. കഴിഞ്ഞ ദിവസം വരെ പരിശീലകന്റെ കാര്യത്തിൽ അന്തിമ തിരുമാനമെടുത്തിട്ടില്ലെങ്കിലും നാല് പരിശീലകരെ ബ്ലാസ്റ്റേഴ്‌സ് ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും മാർക്കസ് വ്യക്തമാക്കുന്നു.
ഇതിൽ ഒന്നാം ഗോൾകീപ്പറും മലയാളിയുമായ സച്ചിൻ സുരേഷിന്റെ ഭാഗത്ത് നിന്ന് മോശം പ്രകടനമാണ് ആരാധകർക്ക് കാണാൻ കഴിഞ്ഞത്. സച്ചിന്റെ പിഴവുകൾ മൂലം ഒട്ടേറെ ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന് വഴങ്ങേണ്ടി വന്നത്.







