സീസണിലെ അടുത്ത മത്സരത്തിനായുള്ള ഒരുക്കത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ജനുവരി 13 ന് ഒഡീഷയ്ക്കെതിരെ കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. അവസാന മത്സരത്തിൽ പഞ്ചാബിനെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഒഡീഷയെ നേരിടാൻ ഒരുങ്ങുന്നത്. എന്നാൽ പഞ്ചാബിനെതിരെ നേടിയ കാർഡുകൾ മൂലം സസ്‌പെൻഷനിലായ
മലയാളി താരം രാഹുൽ കെപിയ്ക്ക് കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ടതോടെ കഷ്ടകാലം അവസാനിച്ചിരിക്കുകയാണ്. കഷ്ടകാലം അവസാനിച്ചു എന്ന് മാത്രമാണ് നല്ല കാലം വന്ന് തുടങ്ങിയിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് വിട്ട് ഒഡീഷയിൽ എത്തിയ ആദ്യ മത്സരത്തിൽ തന്നെ ഒഡീഷയുടെ ഹീറോ ആയി മാറിയിരിക്കുകയാണ് ഈ മലയാളി
കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ജനുവരിയിലെ ട്രാൻസ്ഫർ നീക്കങ്ങളും കാത്തിരിപ്പാണ്. ഇതിനോടകം ഈ ജനുവരിയിൽ 4 താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് വിട്ടെങ്കിലും ഇത് വരെ ആരും ക്ലബ്ബിൽ എത്തിയിട്ടില്ല. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ നീക്കങ്ങൾ അനുസരിച്ച് ജനുവരി ട്രാൻസ്ഫർ വിൻഡോ പാളാനുള്ള എല്ലാ സാധ്യതകളുമുണ്ട്.
50+1 റൂൾ. ജർമൻ ഫുട്ബോൾ അസോസിയേഷൻ നടപ്പിലാക്കിയ ഈ നിയമത്തെ പറ്റി പലരും കേട്ട് കാണും, സമകാല സാഹചര്യത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ അവസ്ഥയ്ക്ക് ശ്വാശ്വത പരിഹാരം കാണണമെങ്കിൽ ഏറ്റവും അത്യവശ്യമായി നടപ്പിലാക്കേണ്ട നിയമമാണിത്. എന്താണ് 50+1 റൂൾ? ഒന്ന് പരിശോധിച്ചാലോ.. ആരാധകർക്ക്
ഇന്ത്യൻ സൂപ്പർ ലീഗിൽ ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കടന്നു പോവുന്നത്. നിലവിൽ 17 പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് യോഗ്യത നേടാൻ കഴിയുമോ വരെ സംശയമാണ്. അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒഡിഷ എഫ്സിക്കെതിരെയാണ് കളിക്കുക. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം
നിലവിൽ ജനുവരി ട്രാൻസ്ഫർ വിൻഡോ തുറന്നിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സിൽ താരങ്ങളെ ക്ലബ് പറഞ്ഞയിക്കുകയാണ്. പക്ഷെ ഒരു താരത്തെ പോലും ക്ലബ് ഇത് വരെ സ്വന്തമാക്കിട്ടില്ല. അത് കൊണ്ട് തന്നെ വൻ പ്രതിഷേധത്തിലാണ് ക്ലബ്. എന്നാൽ ഇപ്പോൾ ഒരു കിടിലൻ ലെഫ്റ്റ് ബാക്ക് ട്രാൻസ്ഫർമാർക്കറ്റിലുണ്ട്.
എന്താണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ഉദ്ദേശിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിൽ നിലവിൽ ഒരു മുഖ്യ പരിശീലകനില്ല. ഈ ഒരു സാഹചര്യത്തിൽ പുതിയ ഒരു പരിശീലകനെ ബ്ലാസ്റ്റേഴ്‌സ് കൊണ്ട് വരേണ്ടതുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ ശ്രദ്ധ ഇതിൽ ഒന്നുമല്ല. നല്ല വില കിട്ടുമ്പോൾ താരങ്ങളെ വിൽക്കുകയാണ്
ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിലെ പ്രകടനം വിലയിരുത്തുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് യോഗ്യത നേടാൻ കഴിയുമോ വരെ സംശയമാണ്. 15 മത്സരങ്ങൾ നിന്ന് 17 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് നിലവിൽ. ഇപ്പോളിത ബ്ലാസ്റ്റേഴ്‌സിന് ഇന്ത്യ സൂപ്പർ ലീഗ് നേടാൻ
സൗരവ് മണ്ഡേൽ. ജോഷുവ സൊട്ടീരിയോ, പ്രബീർ ദാസ്, രാഹുൽ കെപി, ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ലോണും വിൽപ്പനയുമായും ബ്ലാസ്റ്റേഴ്‌സ് വിട്ട താരങ്ങളാണിത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് നിരയിലെ മറ്റൊരാൾക്ക് വേണ്ടിയും എതിരാളികൾ ശ്രമം നടത്തുന്നുവെന്നാണ് റിപോർട്ടുകൾ. ബ്ലാസ്റ്റേഴ്സിന്റെ യുവ വിങ്ങർ അമാവിയയ്ക്ക് വേണ്ടിയാണ്
ജനുവരി ട്രാൻസ്ഫർ വിൻഡോ വളരെയധികം ആവേശക്കരമായി മുന്നേറുകയാണ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സിന്റെ യുവ താരം ആർ ലാൽതൻമാവിയെ സ്വന്തമാക്കാൻ താല്പര്യം