നിലവിൽ 37 വയസ്സുള്ള അദ്ദേഹം കളി മതിയാക്കി പരിശീലന വേഷം അണിയാൻ പോവുകയാണ്.സൗദി ക്ലബ് അമൽ അൽ അരൗയ്കയാണ് ജോഹു പരിശീലക റോൾ അണിയുക
2020 ൽ സെർബിയയിൽ നിന്നുള്ള നിക്ഷേപകർ ബ്ലാസ്റ്റേഴ്‌സിൽ താൽപ്പര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. സെർബിയൻ ക്ലബ്ബായ എഫ്‌കെ റാഡ്‌നിക്കി നിസിന്റെ പ്രസിഡന്റും സെർബിയൻ സർക്കാരിലെ ഉന്നത ഉപദേശകനുമായ ഇവിസ ടോൺചേവിന്റെ പേരായിരുന്നു അന്ന് പ്രധാനമായും ഉയർന്നിരുന്നത്.
2020 ൽ ബ്ലാസ്റ്റേഴ്‌സ് വിട്ട അദ്ദേഹം ഇന്ത്യയിലെ മുൻനിര ക്ലബ്ബുകൾക്കായി കളിച്ചെങ്കിലും ഐഎസ്എൽ കിരീടം ഉയർത്താനുള്ള ഭാഗ്യം ജിങ്കനുണ്ടായില്ല.
ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ ഏറ്റവുമധികം തിരച്ചടികൾ നേരിട്ടത് ഗോൾകീപ്പിങ് പൊസിഷനിലാണ്. സീസണിൽ ബ്ലാസ്റ്റേഴ്‌സ് എല്ലാ ഗോൾകീപ്പർമാർക്കും അവസരം നൽകിയിരുന്നെങ്കിലും വേണ്ടത്ര പ്രകടനം ഒരു താരത്തിനും കാഴ്ച്ചവെക്കാൻ സാധിച്ചില്ല. മുൻ വർഷങ്ങളിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ച ഒട്ടേറെ മികച്ച ഗോൾകീപ്പർമാരാണ് ഇപ്പോൾ മറ്റ് ടീമുകളുടെ
ടൂർണമെന്റ് കളിക്കുന്ന ടീമുകൾക്ക് വിദേശ താരങ്ങളുടെ കാര്യത്തിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അനുവദിച്ച ഈ വ്യവസ്‌ഥ ടീമുകൾക്ക് കൂടുതൽ പ്രയോജനകരമാവും
നിലവിൽ 13 ടീമുകളുമായി എഎഫ്സിയുടെ റോഡ് മാപ്പിന് സമീപത്താണ് ഐഎസ്എൽ. എന്നാൽ മൊഹമ്മദൻസ് പുറത്താവുകയാണ് എങ്കിൽ ചില ട്വിസ്റ്റുകൾ നടക്കാൻ സാധ്യതയുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025/26 സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ എല്ലാ ഐഎസ്എൽ ക്ലബ്ബുകളും തുടങ്ങി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഒട്ടേറെ ട്രാൻസ്ഫർ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇപ്പോളിത പുറത്ത് വരുന്ന പുതിയ അഭ്യൂഹങ്ങൾ പ്രകാരം മുഹമ്മദന്സ് എസ്.സിയുടെ യുവ റൈറ്റ് ബാക്ക്
സൂപ്പർ കപ്പിന്റെ ചരിത്രത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇത് വരെ രണ്ടാം റൗണ്ടിലേക്ക് കടന്നിട്ടില്ല. നേരത്തെ ഗ്രൂപ്പ് ഘട്ട രീതിയിലും സൂപ്പർ കപ്പ് നടന്നപ്പോഴും ബ്ലാസ്റ്റേഴ്‌സ് രണ്ടാം റൗണ്ടിന് യോഗ്യത നേടിയിരുന്നില്ല.
അതേസമയം കഴിഞ്ഞ സീസണില്‍ ചാമ്പ്യന്മാരായി ഐഎസ്എല്‍ പ്രമോഷന്‍ കിട്ടിയ മൊഹമ്മദന്‍സ് അടുത്ത സീസണില്‍ ഐലീഗിലേക്ക് മടങ്ങി പോകുമെന്ന അഭ്യൂഹം ശക്തമാണ്.
ഐഎസ്എല്ലിൽ നിന്നും ഒരു ടീം പുറത്തേക്ക് പോകാനുള്ള സാധ്യതകളുണ്ടെന്ന റിപോർട്ടുകൾ കൂടി പുറത്ത് വരികയാണ്.









