നിലവിൽ, ഒരു ഐഎസ്എൽ ടീമിന് ഐഎസ്എൽ സ്‌ക്വാഡിൽ ആകെ 6 വിദേശികളെ മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളു. എന്നാൽ, ഈ പുതിയ നിയമം വരുന്നതോടെ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള മികച്ച പ്രതിഭകളെ വിദേശ ക്വാട്ടയിൽ ഉൾപ്പെടുത്താതെ ആഭ്യന്തര സൈനിംഗുകളായി
ഇന്ത്യൻ സൂപ്പർ ലീഗ് കമന്റ്റ്റർ ഷൈജു ദാമോദരൻ നൽകിയ അപ്ഡേറ്റുകൾ പ്രകാരം ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെയും ഐ എസ് എൽ ക്ലബ്ബുകളുടെയും ഓഫറുകൾ ഇവാൻ വുകമനോവിചിനു ലഭിച്ചിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് വിട്ട് പോയതിനുശേഷം ഇതുവരെയും മറ്റൊരു ടീമിന്റെയും പരിശീലക ചുമതല ഏറ്റെടുക്കാതിരുന്ന ഇവാൻ വുകമനോവിചിനു മുന്നിൽ പുതിയ ഓഫറുകൾ വരുന്നുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റവും മികച്ച മത്സരങ്ങളും നിമിഷങ്ങളും സമ്മാനിച്ച സൂപ്പർ പരിശീലകൻ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും പോയതിനുശേഷം മറ്റൊരു ക്ലബ്ബിന്റെ പരിശീലക ചുമതലയും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായി തകർപ്പൻ നീക്കം നടത്തിയിരിക്കുകയാണ് ഈസ്റ്റ് ബംഗാൾ എഫ്സി. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈസ്റ്റ് ബംഗാൾ തങ്ങളുടെ പുതിയ ഗോൾകീപ്പർ പരിശീലകനായി ബ്ലാസ്റ്റേഴ്‌സ് ഇതിഹാസ താരം സന്ദീപ്നന്ദിയെ കൊണ്ടുവരാനുള്ള നീക്കങ്ങളിലാണ്. കഴിഞ്ഞ ദിവസമായിരുന്നു സന്ദീപ് നന്ദി ഓൾ
ഐ എസ് എലിന്റെ വരാൻ പോകുന്ന സീസണിലേക്കായി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ മറ്റു ടീമുകളിൽ നിന്നും പുതിയ സൈനിങ്സ് ടീമിലെത്തിക്കുവാനുള്ള നീക്കങ്ങളാണ് നടത്തുന്നത്.
ഐ എസ് എൽ സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി തകർപ്പൻ സൈനിങ്സ് സ്വന്തമാക്കുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ വാഗ്ദാനങ്ങൾ.
മൊറോക്കൻ കളിക്കാർക്ക് ഐഎസ്എല്ലിൽ ആവശ്യക്കാരേറുകയാണ്. യൂറോപ്യൻ താരങ്ങളെ അപേക്ഷിച്ച് കുറഞ്ഞ പ്രതിഫലം നൽകിയാൽ മതി എന്നതിനോടപ്പം ഇന്ത്യൻ കാലാവസ്ഥയുമായി പെട്ടെന്ന് ഇണങ്ങാൻ മൊറോക്കൻ താരങ്ങൾക്ക് കഴിയുന്നു എന്നുള്ളതും അവരുടെ മികച്ച പ്രകടനവുമാണ് ഐഎസ്എൽ ക്ലബ്ബുകൾക്ക് മൊറോക്കൻ താരങ്ങളെ പ്രിയങ്കരക്കുന്നത്. ഇപ്പോഴിതാ കൊൽക്കത്തൻ
പഞ്ചാബിന്റെ റിസേർവ് ടീമിലുള്ള സമയത്ത് കേരളാ ബ്ലാസ്റ്റേഴ്‌സാണ് താരത്തിനായി ആദ്യ നീക്കം നടത്തിയത്. എന്നാൽ താരത്തെ അന്ന് പഞ്ചാബ് വിട്ട് നൽകിയില്ല.
മറ്റൊരു താരം ടീമിന്റെ എല്ലാമായ നോഹ സദൂയി യാണ് താരവും തുടരും എന്നാണ് വിവരം.സ്ട്രൈക്കർ ജ്യൂസസ് ജിമ്മിനസ്.








