പക്ഷെ താരം ആ പ്രതിക്ഷക്കൊത്ത പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ഒരു കോടിക്ക് മുകളിൽ ട്രാൻസ്ഫർ ഫീ നൽകിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഐബനെ സ്വന്തമാക്കിയത്.
ഈ സീസണിൽ വളരെയധികം തിരിച്ചടികൾ നേരിട്ട കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സീസണിന് മധ്യഭാഗത്ത് വെച്ച് സ്റ്റാറെക്ക് പകരം പുതിയ പരിശീലകനെ കൊണ്ടുവരാത്തതും ബ്ലാസ്റ്റേഴ്‌സിന്റെ ശേഷിക്കുന്ന മത്സരങ്ങളിലെ മോശം പ്രകടനത്തിനു കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
റിപ്പോർട്ട് പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെയും മോറോക്കൻ മുന്നേറ്റ താരം നോഹ സദൗയിയെയും ഓഫ്‌ലോഡ് ചെയ്യാൻ ഒരുങ്ങുകയാണ്.
അറ്റാക്കിങ് മിഡ്ഫീൽഡർ, ലെഫ്റ്റ് വിങ്ങർ, സെൻട്രൽ ഫോർവേഡ് എന്നീ പൊസിഷനുകളിൽ കളിക്കാൻ കെൽപ്പുള്ള താരം കൂടിയാണ് അദ്ദേഹം. സ്പാനിഷ് ക്ലബ്ബുകളായ ലാസ് പാൽമാസ്, വലൻസിയ, റെയോ വെല്ലക്കാനോ തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. സ്പെയിൻ ദേശീയ ടീമിനായും ഒരുതവണ അദ്ദേഹം
വളരയധികം പ്രതീക്ഷകളുമായി ടീമിനെ പിന്തുണച്ച ആരാധകർക്ക് ഇത്തവണ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ തിരിച്ചുനൽകിയത്. സീസൺ തുടക്കത്തിലും സീസണിനിടയിലും മാനേജ്മന്റ് എടുത്ത തെറ്റായ തീരുമാനങ്ങൾ ടീമിനെ നന്നായി ബാധിച്ചിട്ടുണ്ട്.
സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പങ്കാളിത്തം ഉണ്ടാക്കുമെന്ന് ഉറപ്പായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രതിക്ഷയോടെ അല്ലെങ്കിലും ആരാധകരെല്ലാം സൂപ്പർ കപ്പിനായി കാത്തിരിക്കുകയാണ്.
ഇതിന് ഭാഗമായുള്ള ആദ്യ ഘട്ട ചർച്ചകൾ നടന്നു കഴിഞ്ഞു. കൊൽക്കത്തയിൽ വെച്ച് ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് അംഗങ്ങൾ ഹോസെ മൊളിനയുമായി കൂടിക്കാഴ്ച്ച നടത്തിയെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
ഈയൊരു മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ വിജയത്തേക്കാൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് മാർക്കസ് മെർഗുലാഹോവയുടെ ട്രാൻസ്ഫർ അപ്ഡേറ്റിന് വേണ്ടിയാണ്.
ബഗാനും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള അന്തരം കേവലം പത്ത് കോടി മാത്രമാണ്. പക്ഷേ കിരീടത്തിന്റെ കാര്യത്തിലും പ്രകടനത്തിന്റെ കാര്യത്തിലും അവർ നമ്മളെക്കാൾ ബഹുദൂരം മുന്നിലാണ്. വിപണി മൂല്യത്തിൽ ബഗാന് തൊട്ടു പിന്നിൽ ഉണ്ടായിട്ടും എന്തുകൊണ്ടാണ് നമുക്കൊരു കിരീടം പോലും ലഭിക്കാത്തത്? പരിശോധിക്കാം…
അതേസമയം ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് പ്ലേഓഫ് യോഗ്യത സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. അടുത്ത സീസണിന് മുൻപായി പുതിയ പരിശീലകന്മാരെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.






