ഐ എസ് എൽ അടുത്ത സീസണിന് മുൻപായി കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ സൈനിങ്‌സ് കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷകരമായ അപ്ഡേറ്റ് ആണ് ബ്ലാസ്റ്റേഴ്സിന്റെ സി ഇ ഒ നൽകുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. നിലവിൽ എല്ലാ ഐഎസ്എൽ ക്ലബ്ബുകളും തങ്ങളുടെ സ്‌ക്വാഡ് ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ്. നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ടൊരു അപ്ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ
അർഷ് ഷൈകിനെയാണ് ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ചത് യുവ ഗോൾ കീപ്പറായ അദ്ദേഹം മോഹൻ ബഗാനിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോ ആരംഭിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ എല്ലാ ക്ലബ്ബുകളും തങ്ങളുടെ സ്‌ക്വാഡ് ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ്. ഇപ്പോളിത കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കുള്ള രണ്ടാമത്തെ സൈനിങ് പൂർത്തിയാക്കിയിരിക്കുകയാണ്. മോഹൻ ബഗാൻ ഗോൾകീപ്പറായ അർഷ് അൻവർ
ഐ എസ് എല്ലിന്റെ വരാൻ പോകുന്ന സീസണിന് മുൻപായുള്ള സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്ന ആദ്യ സൈനിങ് ആണ് ഈ യുവസൂപ്പർതാരത്തിന്റേത്.
എതിരാളികളുടെ കിടിലൻ സൂപ്പർതാരത്തിന്റെ സൈനിങ് ബ്ലാസ്റ്റേഴ്‌സ് തൂക്കുമോ? ട്രാൻസ്ഫർ അപ്ഡേറ്റ് പുറത്ത്..
ഐ എസ് എൽ അടുത്ത സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതിയ താരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അതേസമയം എതിരാളികളിൽ നിന്നും ഇന്ത്യൻ യുവ സൂപ്പർ താരത്തിനെ സ്വന്തമാക്കുവാൻ ബ്ലാസ്റ്റേഴ്സ് താൽപര്യം പ്രകടിപ്പിച്ചിരുന്നു എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
അടുത്ത സീസണിന് മുൻപായി സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും തകർപ്പൻ താരത്തിന് സ്വന്തമാക്കുവാൻ മുന്നോട്ടുവന്നിരിക്കുന്നത് ഐ എസ് എലിലെ പ്രമുഖ നാല് ക്ലബ്ബുകളാണ്.
ഖത്തറിനോട് 3-0 ത്തിന് വിജയിച്ചാണ് അവർ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയത്.48 ടീമുകൾ അടുത്ത ലോകക്കപ്പിൽ കളിക്കുന്നുണ്ട്.
കഴിഞ്ഞ സീസണുകളിൽ വാക്ക് പാലിക്കാതിരുന്ന ബ്ലാസ്റ്റേഴ്സിന്റെ മാനേജ്മെന്റ് വരാൻ പോകുന്ന ഐ എസ് എൽ സീസണിന് മുൻപായി ഇത്തവണയെങ്കിലും ആരാധകർ ആഗ്രഹിച്ചത് പോലെ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്തതിനുശേഷം രണ്ടു മാസങ്ങൾ മാത്രം പിന്നിടവേയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ യൂറോപ്യൻ സൈനിംഗ് ക്ലബ്ബിനോട് വിട പറയുവാൻ തീരുമാനിച്ചത്.







