ഇന്ത്യൻ സൂപ്പർ ലീഗിൽ ശക്തരായ മറ്റു എതിരാളികൾ ഇല്ലാതെ കിരീടങ്ങളും വിജയങ്ങളും എല്ലാം സ്വന്തമാക്കി മുന്നേറുന്ന മോഹൻ ബഗാനെ വീഴ്ത്തുന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് അത്ര എളുപ്പകരല്ല.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി രണ്ട് സീസണിൽ തുടർച്ചയായി നിരവധി ഗോളുകൾ സ്വന്തമാക്കിയ സൂപ്പർ വിദേശ താരമാണ് നിലവിൽ മോശം ഫോമിലൂടെ കടന്നു പോയികൊണ്ടിരിക്കുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ പ്രതീക്ഷകൾ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക് കിരീടം നേടാനുള്ള ഈ സീസണിലെ അവസാന അവസരമാണ് സൂപ്പർ കപ്പ് ടൂർണമെന്റ്.
സൂപ്പർ കപ്പ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മോഹൻ ബഗാനെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ചെറിയ ആശങ്കകൾ നൽകുന്നതാണ് ഇത്.
സൂപ്പർ കപ്പിൽ നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ താരങ്ങളായ ബികാഷ് യുമ്നം, ഹോർമിപ്പാവും ഡേൻജർ സോണിലാണ്. ഇരുവരും ഇനി മോഹൻ ബഗാനെതിരായ അടുത്ത മത്സരത്തിൽ യെല്ലോ കാർഡ് ലഭിക്കുകയാണേൽ, അടുത്ത റൗണ്ടിലേക്ക് ബ്ലാസ്റ്റേഴ്സിന് യോഗ്യത ലഭിച്ചാൽ ആ മത്സരം കളിക്കാൻ സാധിക്കില്ല.
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ ഡേവിഡ് കാറ്റലയുടെ ലക്ഷ്യം കിരീടം നേടുക മാത്രമാണ്. അതിനൊരു വിട്ട് വീഴ്ചയ്ക്കും അദ്ദേഹം തയ്യാറല്ല. സാരം പറയുകയാണേൽ ഇനി കേരള ബ്ലാസ്റ്റേഴ്‌സിൽ യുവ താരങ്ങൾക്ക് അവസരം കുറയുമെന്നാണ്. സൂപ്പർ കപ്പിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചതിന് ശേഷം
സൂപ്പർ കപ്പ് ടൂർണമെന്റിലെ ആദ്യ മത്സരം വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക് രണ്ടാം മത്സരത്തിൽ ക്വാർട്ടർ ഫൈനലിൽ ശക്തരായ മോഹൻ ബഗാനെ പരാജയപ്പെടുത്തിയാൽ സെമിഫൈനൽ യോഗ്യത ഉറപ്പാക്കാനാവും.
സൂപ്പർ കപ്പ് ടൂർണമെന്റിലെ കിരീടം നേടണമെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് നേരിടേണ്ട ഏറ്റവും പ്രധാനപ്പെട്ട പോരാട്ടമാണ് ഇന്ത്യയിലെ ഏറ്റവും ശക്തരായ ടീമിനെതിരെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടുന്നത്.
ഐ എസ് എൽ ചാമ്പ്യൻമാരായ മോഹൻ ബഗാനെയാണ് ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ നേരിടുക.ബഗാന്റെ രണ്ടാം നിര ടീമാണ് സൂപ്പർ കപ്പിൽ കളിക്കുക പ്രമുഖ വിദേശ താരങ്ങൾ എല്ലാം ഉണ്ടാവില്ല.
സൂപ്പർ കപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തകർപ്പൻ വിജയത്തോടെ സൂപ്പർ കപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പ്രവേശിച്ചു.







