ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ ബികാഷ് യുംനം ബ്രിട്ടീഷ് മാധ്യമമായ ദി ഗാർഡിയന്റെ ലിസ്റ്റിൽ ഇടം പിടിച്ച താരമാണെന്ന കാര്യം നമ്മൾ നേരത്തെ അറിഞ്ഞതാണ്. ഓരോ വർഷവും ഗാർഡിയൻ അടുത്ത തലമുറയിലെ ഏറ്റവും മികച്ച 200 താരങ്ങളുടെ ലിസ്റ്റ്
ഐഎസ്എല്ലിലെ ജനുവരി ട്രാൻസ്ഫർ വിൻഡോയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിന് ' ഒന്നും അവസാനിച്ചിട്ടില്ല' എന്ന കമന്റ് രേഖപ്പെടുത്തിയതോടെ മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ വീണ്ടും ഐഎസ്എല്ലിലേക്ക് മടങ്ങിയെത്തുന്നു എന്ന വാർത്തകൾ സജീവമായി. ഇപ്പോഴിതാ താരത്തെ സ്വന്തമാക്കാൻ ഒരു
ജനുവരിയിലെ ഇത് വരെയുള്ള മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിന് ഒരൽപം അനുകൂലമായിരുന്നു. ഈമാസത്തിൽ ടോപ് 4 ടീമുകളുമായി ബ്ലാസ്റ്റേഴ്സിന് മത്സരിക്കേണ്ടി വന്നിട്ടില്ല. പഞ്ചാബ്, ഒഡീഷ, നോർത്ത് ഈസ്റ്റ് തുടങ്ങീ മിഡ് ടേബിൾ ടീമുകളെയാണ് ജനുവരിയിൽ ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വന്നത്. ഇനി ജനുവരിയിൽ അവശേഷിക്കുന്ന രണ്ട്
കഴിഞ്ഞ ദിവസം നടന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകരും ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റും തമ്മിലുള്ള യോഗത്തിൽ ബ്ലാസ്റ്റേഴ്‌സ് വരാൻ പോവുന്ന ടൂർണമെന്റുകളെ ഗൗരവത്തോടെ തന്നെ നോക്കി കാണുമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് CEO അഭിക് ചാറ്റർജി. യോഗത്തിൽ അഭിക്ക് ചാറ്റർജി ബ്ലാസ്റ്റേഴ്‌സ് ഇനി നടക്കാൻ പോവുന്ന
ഇന്ത്യൻ സുപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റ നിര താരങ്ങളിൽ ഒരാളാണ് അൽവാരോ വാസ്‌ക്വസ്. താരം ബ്ലാസ്റ്റേഴ്‌സ് വിട്ടിട്ട് മൂന്ന് വർഷമായെങ്കിലും ഇപ്പോഴും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഏറെ പ്രിയപ്പെട്ട താരമാണ് വാസ്‌ക്വസ്. ഒട്ടേറെ ആരാധകരുടെ ആഗ്രഹമാണ് താരത്തെ
ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ചൊരു തിരിച്ചുവരവ് നടത്തി കൊണ്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് പത്ത് പോയിന്റുകളാണ് കൊമ്പന്മാർ നേടിയെടുത്തത്. അതോടൊപ്പം കഴിഞ്ഞ മത്സരത്തിൽ പത്ത് പേരായി ചുരുങ്ങിയിട്ടും, ബ്ലാസ്റ്റേഴ്‌സിന് ഒരു ഗോൾ പോലും വഴങ്ങാതെ നോർത്ത്
നെമഞ്ജ ലക്കിക്-പെസിക്. 2017-18, 2018-19 എന്നിങ്ങനെ രണ്ട് സീസണുകളിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി കളിച്ച താരമാണ് ഈ സെർബിയക്കാരൻ. തന്റെ 25 ആം വയസിലാണ് താരം ബ്ലാസ്റ്റേഴ്സിനായി കളിച്ചത്. അതായത് കരിയറിന്റെ പീക്ക് ടൈം അദ്ദേഹം ബ്ലാസ്റ്റേഴ്സിന് വേണ്ടി ചെലവഴിച്ചു. എന്നാലിപ്പോൾ അവസരമില്ലാതെ
2023-24 ഐഎസ്എൽ സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവ് എന്ന വിശേഷണത്തോട് കൂടിയാണ് ഗ്രീക്ക് താരം ദിമിത്രി ദയമന്തക്കോസ് കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ട് ഈസ്റ്റ് ബംഗാളിൽ ചേരുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്സിൽ മികച്ച ഫോമിൽ പന്ത് തട്ടിയ താരം ഈസ്റ്റ് ബംഗാളിലേക്ക് പോയത് കരിയറിലെ
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇടപെടൽ നടത്താൻ വൈകിയെങ്കിലും നിലവിൽ മികച്ച നീക്കങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നുണ്ട്. സൗരവ്, ബ്രൈസ്, രാഹുൽ കെപി, പ്രീതം കോട്ടാൽ, പ്രബീർ ദാസ്, കോയഫ് എന്നിവരെ കൈവിട്ടെങ്കിലും ദുസാൻ ലഗോറ്റർ, ബികാഷ് യുംനം എന്നീ
ഐഎസ്എല്ലിൽ ഈ സീസൺ മുതൽ നടപ്പിലായ നിയമമാണ് റെഡ് കാർഡ് അപ്പീൽ നിയമം. അതായത് ഏതെങ്കിലും ഒരു താരത്തിന് റെഡ് കാർഡ് ലഭിക്കുകയാണ് എങ്കിൽ ആ ക്ലബിന് എഐഎഫ്എഫിനെ സമീപിക്കാനും റെഡ് കാർഡ് എഐഎഫ്എഫ് അച്ചടക്കകമ്മിറ്റിയ്ക്ക് പുനഃപരിശോധിക്കാനും കാർഡ് ലഭിച്ചത് ഗുരുതരമല്ലാത്ത