ഏറ്റവും പുതിയതായി പ്രചരിച്ച അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഇറ്റാലിയൻ പരിശീലകനായ ഗിനോ ലെറ്റിയേരിയെ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പുതിയ പരിശീലകനായി സ്വന്തമാക്കുമെന്നായിരുന്നു.
20 ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 21 ആം നൂറ്റാണ്ടിന്റെ ആരംഭത്തിലും ജർമനിയിൽ അത്യാവശ്യം ഡിമാന്റുള്ള പരിശീലകനായിരുന്നു അദ്ദേഹം. 20 വർഷക്കാലം വിവിധ ജർമൻ ക്ലബ്ബുകൾ പരിശീലിപ്പിച്ച അദ്ദേഹം 2017 ലാണ് ആദ്യമായി ജർമനിക്ക് പുറത്ത് പോയി ഒരു പോളിഷ് ക്ലബ്ബിനെ പരിശീലിപ്പിക്കുന്നത്.
ഇത്രയും നാൾ ബ്ലാസ്റ്റേഴ്‌സിന്റെ സാമ്രാജ്യം എന്ന് വിശേഷിപ്പിക്കുന്നതായിരുന്നു ആരാധകർ. എന്നാൽ ഇപ്പോൾ ആരാധകർക്ക് പോലും വെറുത്ത് പോകുന്ന വിതം പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ച്ചവെക്കുന്നത്.
സോട്ടിരിയൊയുടെ മാതാപിതാകളുടെ ജനിച്ച് വളർന്ന ദ്വീപാണ് ന്യൂ കാലിഡോണിയ. വെള്ളിയാഴ്ച തഹിതിക്കെതിരെയാണ് ന്യൂ കാലിഡോണിയുടെ മത്സരം. ഈയൊരു മത്സരത്തിനായുള്ള സ്‌ക്വാഡിൽ സോട്ടിരിയോയെ ഉൾപ്പെടുത്തിയിട്ടുണ്ട്.
എല്ലാം വിചാരിച്ചത് പോലെ നടക്കുകയാണേൽ കേരള ബ്ലാസ്റ്റേഴ്‌സ് ഗിനോ ലെറ്റിയേരിയുടെ സൈനിങ് മാർച്ച് 24ന് മുൻപായി ഔദ്യോഗികമായി പ്രഖ്യാപ്പിക്കുന്നതായിരിക്കും.
താരത്തിനന്റെ കരാർ മുംബൈ സിറ്റി എഫ്സിയുമായി മെയ് അവസാനത്തോടെ കഴിയുന്നത് കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ ഫീ നൽക്കാതെ തന്നെ ബിപിൻ സിംഗിനെ സ്വന്തമാക്കാം.
മെയ് 31ന് താരത്തിന്റെ കരാർ അവസാനിക്കാനി രിക്കെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ നീക്കം. ഫ്രീ ഏജന്റ് ആയതിനാൽ ബ്ലാസ്റ്റേഴ്സിനെ ട്രാൻസ്ഫർ ഫീയും മുടക്കേണ്ടതില്ല.
ഏറ്റവും പുതിയ അപ്ഡേറ്റുകൾ പ്രകാരം ഈ വരാൻ പോവുന്ന ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സിൽ നിന്നും എട്ടോളം താരങ്ങൾ കൂടുമാറുമെന്നും. ഇതിൽ മൂന്ന് താരങ്ങളുടെ ഏജന്റുമാർ ഇതോടകം മറ്റ് ഐഎസ്എൽ ടീമുകളുമായി ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്.
ലോൺ കാലാവധി കഴിഞ്ഞ് വന്നാലും ബ്ലാസ്റ്റേഴ്‌സിന് താരത്തെ നിലനിർത്താൻ താല്പര്യമില്ല. നിലവിൽ ഇതുവരെ താരത്തിനായി മറ്റ് ക്ലബ്ബുകൾ രംഗത്ത് വന്നതായി റിപ്പോർട്ടുകൾ ഇല്ല.
ഹൈദരാബാദും ബ്ലാസ്റ്റേഴ്സും സീസണിൽ ആദ്യം ഏറ്റുമുട്ടിയത് കൊച്ചിയിലായിരുന്നു. അന്ന് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ മത്സരം 1-1 എന്ന സമനിലയിൽ കലാശിക്കുകയും ചെയ്തു.







