പഞ്ചാബിന്റെ റിസേർവ് ടീമിലുള്ള സമയത്ത് കേരളാ ബ്ലാസ്റ്റേഴ്‌സാണ് താരത്തിനായി ആദ്യ നീക്കം നടത്തിയത്. എന്നാൽ താരത്തെ അന്ന് പഞ്ചാബ് വിട്ട് നൽകിയില്ല.
മറ്റൊരു താരം ടീമിന്റെ എല്ലാമായ നോഹ സദൂയി യാണ് താരവും തുടരും എന്നാണ് വിവരം.സ്ട്രൈക്കർ ജ്യൂസസ് ജിമ്മിനസ്.
ബ്ലാസ്റ്റേഴ്‌സ് വിട്ട് പിന്നീട് എവിടെയും ആശാൻ പരിശീലിപ്പിച്ചില്ല അത് ബ്ലാസ്റ്റേഴ്സുമായുള്ള ആശാന്റെ സ്നേഹത്തെ കാണിക്കുന്നു.
യൂറോപ്യൻ താരങ്ങളെ സ്വന്തമാക്കുന്നതിനേക്കാൾ കുറഞ്ഞ ബജറ്റിൽ മൊറോക്കൻ താരങ്ങളെ സ്വന്തമാക്കാൻ കഴിയുന്നു എന്നതും ഐഎസ്എൽ ക്ലബ്ബുകൾക്ക് മൊറോക്കൻ താരങ്ങളോട് താൽപര്യമുണ്ടാക്കുന്ന ഘടകമാണ്.
ഐഎസ്എൽ ചാമ്പ്യന്മാരായ മോഹൻ ബഗാൻ അടുത്ത സീസണിലേക്കുള്ള ആദ്യ സൈനിങ് നടത്താൻ ഒരുങ്ങുന്നു. അവരുടെ മുൻ താരത്തെ തന്നെയാണ് ബഗാൻ ഇത്തവണ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ആദ്യമായി ടീമിലെത്തിക്കുന്നത്. ALSO READ: ഡ്യൂറൻഡ് കപ്പ്; മറ്റൊരു വമ്പൻ ക്ലബ് കൂടി പിന്മാറുന്നു
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായിയുള്ള ട്രാൻസ്ഫർ വിൻഡോയിൽ ടീം ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ് എല്ലാ ഐഎസ്എൽ ടീമുകളും. നിലവിൽ ഒട്ടേറെ ട്രാൻസ്ഫർ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇപ്പോളിത സീസൺ മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ എതിരാളികളായ ബംഗളുരു
ടീമിന്റെ നിലവിലെ പരിശീലകൻ മനോലോ മാർക്കസ് റോൾ ഒഴിയാൻ പോവുന്ന സാഹചര്യത്തിലാണ് ആശാന്റെ പേര് പറഞ്ഞ് കേൾക്കുന്നത്.
നിലവിൽ ഇന്ത്യൻ ടീം പരിശീലകനായ മനോലോ മാർക്കസ് പരിശീലക പദവിയിൽ നിന്നും രാജിവെച്ചാൽ ആ പൊസിഷനിലേക്ക് ഇവാൻ വുകമനോവിച്ചിനെ എഐഎഫ്എഫ് പരിഗണിക്കുന്നു എന്നാണ്. കൂടാതെ ചില ഐഎസ്എൽ ക്ലബ്ബുകളും അദ്ദേഹത്തിന് പിന്നിലുണ്ടെന്ന് ഷൈജു അവകാശപ്പെടുന്നു.
ഡ്യൂറൻഡ് കപ്പ് വിജയികൾക്ക് ഏഷ്യൻ യോഗ്യത ലഭിക്കാത്തത് കപ്പിന്റെ മൂല്യം കുറയ്ക്കുന്നുണ്ട്. അതിനാൽ ഡ്യൂറൻഡ് കപ്പ് ഒരു പ്രീ- സീസൺ ടൂർണമെന്റ് മാത്രമാണ്. ഇതും ഡ്യൂറൻഡ് കപ്പിനോട് മുഖം തിരിക്കാൻ കാരണമായ ഘടകമാണ്.
അതായത് ഡ്യൂറാൻഡ് കപ്പിൽ ഈ വർഷം ചില ക്ലബുകൾ പങ്കുടുക്കില്ല എന്നാണ് അറിയിച്ചിരിക്കുന്നത്






