ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് ശേഷം ട്രാൻസ്ഫർ മാർക്കറ്റിൽ പുതിയ പരിശീലകനായി നിരവധി നീക്കങ്ങൾ നടത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അവസാനം സൈൻ ചെയ്തത് സ്പെയിനിൽ നിന്നുമുള്ള പരിശീലകനെയാണ്.
ഐ എസ് എല്ലിലേക്ക് കേരളത്തിൽ നിന്ന് രണ്ട് ടീം എന്നത് കാലം ഒരുപാടായി എന്നാൽ ഐ ലീഗിൽ നിന്നുളള പ്രമോഷൻ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഐ എസ് എല്ലിൽ എത്തുന്നത്. അവസാനം എത്തിയ പഞ്ചാബ് എഫ്സിയും,മൊഹൻദൻസ് എഫ്സിയും എല്ലാം ഐ ലീഗിലെ മികച്ച
ഇന്ത്യൻ ഫുട്ബോളിന്റെ ദയനീയ അവസ്ഥ എന്ന് മാറും ഈ ചോദ്യത്തിന് ഒരു ദശകത്തിന്റെ പഴക്കമുണ്ട് ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് പിന്നിൽ പോലുമുള്ള ഒരുപാട് ടീമുകൾ മികച്ച കളി പുറത്തെടുക്കുന്നത് കാണുമ്പോൾ എന്ത് കൊണ്ട് നമുക്ക് ഇത് സാധിക്കുന്നില്ല എന്ന്. ഐ എസ്
സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് നോക്ക്ഔട്ട് റൗണ്ട് മത്സരത്തിൽ നേരിടുക കരുത്തന്മാരായ ഈസ്റ്റ് ബംഗാളിനെയായിരിക്കും.
ഇരുവരെയും സ്വീകരിക്കാനായി ആരാധക കൂട്ടായിമയായ മഞ്ഞപ്പട വിമാന താവളത്തിലുണ്ടായിരുന്നു.
പുതിയ സൈനിങ്ങുകളെ സ്വന്തമാക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പറയുമ്പോഴും നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലുള്ള താരങ്ങൾ ട്രാൻസ്ഫർ വിൻഡോയിലൂടെ പുറത്തുപോകുമെന്ന് ഉറപ്പാണ്.
മൈകൽ സ്റ്റാറെക്ക് പകരക്കാരനായി പുതിയ പരിശീലകനെ കൊണ്ടുവരാൻ ശ്രമങ്ങൾ നടത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഈ യൂറോപ്യൻ പരിശീലകനെ സ്വന്തമാക്കാനുള്ള ട്രാൻസ്ഫർ നീക്കങ്ങൾ നടത്തിയിരുന്നു.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ ഐ എസ് എൽ ടീമുകളിൽ നിന്നും ഒരു സൈനിങ് പോലും സ്വന്തമാക്കാതെ സീസൺ തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് മികച്ച ഇന്ത്യൻ താരങ്ങളെ ടീമിൽ കൊണ്ടുവരാത്തതിന്റെ പേരിൽ ആരാധകരുടെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ പ്ലേ ഓഫ് പോലും കാണാനാവാതെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മോശം റിസൾട്ടുകളുടെ ഫലത്തിൽ ഐ എസ് എല്ലിൽ നിന്നും പുറത്തായി കഴിഞ്ഞു.
വരുന്ന സൂപ്പർ കപ്പ് ടൂർണമെന്റിനു മുൻപായി പുതിയ പരിശീലകനെ കൊണ്ടുവരണമെന്ന ലക്ഷ്യത്തോടെയാണ് ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ നീക്കങ്ങൾ വേഗത്തിൽ നടന്നത്.







