ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായി സ്‌ക്വാഡ് ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം ചെന്നൈ എഫ്സിയുടെ ഫാറൂഖ് ചൗധരിയെ സ്വന്തമാക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിനായി ആദ്യ ഘട്ട ഓഫർ നൽകിയിട്ടുണ്ടെന്നാണ്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായി തകർപ്പൻ നീക്കം നടത്തിയിരിക്കുകയാണ് ഈസ്റ്റ് ബംഗാൾ എഫ്സി. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈസ്റ്റ് ബംഗാൾ തങ്ങളുടെ പുതിയ ഗോൾകീപ്പർ പരിശീലകനായി ബ്ലാസ്റ്റേഴ്‌സ് ഇതിഹാസ താരം സന്ദീപ്നന്ദിയെ കൊണ്ടുവരാനുള്ള നീക്കങ്ങളിലാണ്. കഴിഞ്ഞ ദിവസമായിരുന്നു സന്ദീപ് നന്ദി ഓൾ
എന്നാൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ടീം വിട്ടത് മികച്ച താരങ്ങളാണ് ഒന്ന് ടീമിന്റെ സൂപ്പർ ഡിഫൻഡർ മിലോസ് ഡ്രിൻസിച്ച്,മറ്റൊന്ന് ടീമിന്റെ പ്രധാന സ്ട്രൈക്കർ കോമി പെപ്ര യും നിലവിൽ ടീം വിട്ടിട്ടുണ്ട്.
ഐ എസ് എലിന്റെ വരാൻ പോകുന്ന സീസണിലേക്കായി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ മറ്റു ടീമുകളിൽ നിന്നും പുതിയ സൈനിങ്സ് ടീമിലെത്തിക്കുവാനുള്ള നീക്കങ്ങളാണ് നടത്തുന്നത്.
എന്നാൽ ഐ എസ് എൽ പറഞ്ഞത് പോലെ സെപ്റ്റംബർ രണ്ടാം വാരത്തിൽ തുടങ്ങി 2026 ഏപ്രിൽ ആദ്യത്തിൽ അവസാനം അവസാനിക്കുന്ന രീതിയിലാണ്
ഐ എസ് എൽ സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി തകർപ്പൻ സൈനിങ്സ് സ്വന്തമാക്കുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ വാഗ്ദാനങ്ങൾ.
ഇന്ത്യൻ സൂപ്പർ ലീഗ് നിലവിൽ ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നു പോവുന്നതെങ്കിലും, എല്ലാ ഐഎസ്എൽ ക്ലബ്ബുകളും ട്രാൻസ്ഫർ വിൻഡോയിൽ താങ്ങളുടെ ടീം ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം സീസൺ മുന്നോടിയായി
മറ്റൊരു താരം ടീമിന്റെ എല്ലാമായ നോഹ സദൂയി യാണ് താരവും തുടരും എന്നാണ് വിവരം.സ്ട്രൈക്കർ ജ്യൂസസ് ജിമ്മിനസ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായിയുള്ള ട്രാൻസ്ഫർ വിൻഡോയിൽ ടീം ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ് എല്ലാ ഐഎസ്എൽ ടീമുകളും. നിലവിൽ ഒട്ടേറെ ട്രാൻസ്ഫർ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇപ്പോളിത സീസൺ മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ എതിരാളികളായ ബംഗളുരു
ടീമിന്റെ നിലവിലെ പരിശീലകൻ മനോലോ മാർക്കസ് റോൾ ഒഴിയാൻ പോവുന്ന സാഹചര്യത്തിലാണ് ആശാന്റെ പേര് പറഞ്ഞ് കേൾക്കുന്നത്.








