ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായി വമ്പൻ നീക്കങ്ങൾക്ക് ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ലഭിക്കുന്ന അഭ്യൂഹങ്ങൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് മികച്ച സൈനിങ്ങുകൾക്ക് ഒപ്പം ബ്ലാസ്റ്റേഴ്‌സിൽ നിന്നും സൂപ്പർ താരങ്ങളും പുറത്തേക്ക് പോകുമെന്നാണ്. റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ നിര
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിനു മുന്നോടിയായി ടീമിനെ അഴിച്ചു പണിയുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ നിന്നും ചില സൂപ്പർ തകരങ്ങൾ പുറത്തേക്ക് പോകുമെന്ന് ട്രാൻസ്ഫർ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങൾ എല്ലാ ഐഎസ്എൽ ക്ലബ്ബുകളും ഇതോടകം തുടങ്ങി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഒട്ടേറെ അഭ്യൂഹങ്ങളാണ് നിലവിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അത്തരമൊരു അഭ്യൂഹമായിരുന്നു ഐഎസ്എൽ വമ്പന്മാരായ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് ബ്രസീലിയൻ
ബ്രസീലിയൻ ലീഗിൽ കളിക്കുന്ന അദ്ദേഹം മികച്ച കളിക്കാരന് തന്നെയാണ്.സാക്ഷാൽ നെയ്മർക്ക് എതിരെ അദ്ദേഹം ബ്രസീൽ ലീഗിൽ കളിച്ചിട്ടുണ്ട്.
സൂപ്പർ കപ്പോടെ ടീമിൽ നിന്ന് പുറത്താവും എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.താരവും ക്ലബുമായി കരാർ അവസാനിപ്പിക്കാൻ പോവുകയാണ് എന്നാണ് പല എക്സ് പേജുകളും റിപ്പോർട്ട് ചെയ്യുന്നത്.
സൂപ്പർ കപ്പിലും ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിനും മോശം പ്രകടനം കാഴ്ചവച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കിരീടമില്ലാത്ത തുടർച്ചയായ പതിനൊന്നാമത്തെ സീസണിനോടും വിട പറയുന്നത്.
എല്ലാ ഐഎസ്എൽ ക്ലബ്ബുകളും നിലവിൽ തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്. അതുകൊണ്ട് തന്നെ വമ്പൻ ട്രാൻസ്ഫർ അഭ്യൂഹങ്ങളാണ് ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നിലവിൽ ട്രാൻസ്ഫർ മാർക്കറ്റിൽ മോസ്റ്റ് വാണ്ട്ഡ് പ്ലേയർ ചെന്നൈ എഫ്സിയുടെ സ്കോട്ടിഷ് മധ്യനിര താരം കോണർ
മിലോസിനെ റിലീസ് ചെയ്യുന്ന സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സിന് പുതിയൊരു വിദേശ സെന്റർ ബാക്ക് ആവശ്യമാണ്. പുതിയ സെന്റർ ബാക്ക് പൊസിഷനിലേക്ക് ആരാധകർ ഒരു ക്രൊയേഷ്യൻ താരത്തിന്റെ പേര് കൂടി നിർദേശിക്കുകയാണ്.
നേരത്തെയും സമാന രീതിയിലുള്ള സ്റ്റോറികൾ താരം പങ്ക് വെച്ചിരുന്നു. ഇക്കഴിഞ്ഞ സീസണിൽ പ്ലെയിങ് ഇലവനിൽ അവസരം നഷ്ടമായ സാഹചര്യത്തിൽ അതുമായി ബന്ധപ്പെട്ടുള്ള ഒരു സ്റ്റോറിയും താരം പങ്ക് വെച്ചിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിനെ കിരീടത്തിലേക്ക് നയിക്കുവാൻ എത്തിയ സ്പാനിഷ് പരിശീലകന് ആദ്യത്തെ ടൂർണമെന്റിൽ നിരാശാജനകമായ റിസൾട്ട് ആണ് ലഭിച്ചത്, മത്സരശേഷം തന്റെ നിരാശ ആശാൻ പ്രകടിപ്പിക്കുകയും ചെയ്തു.







